പേജുകള്‍‌

2026 മേയ് 21, വ്യാഴാഴ്‌ച

literature art




ഇന്നലെ,ഇന്ന് നാളെ .....

 ഇന്നലെകളിൽ

കാണാതെ കണ്ടും

മിണ്ടാതെ മിണ്ടിയും 

ഓർക്കാതെ ഓർത്തും 

നിമിഷങ്ങൾ ദിനങ്ങളാക്കി ഞാൻ

 ഇന്നിനി, 

കണ്ടിട്ടും കാണാത്ത പോലെയും 

മിണ്ടിമിണ്ടി മിണ്ടാത്ത പോലെയും 

ഓർത്തോർത്തു ഓർക്കാത്ത പോലെയും

ദിനങ്ങളെ നിമിഷങ്ങളാക്കുന്നു ഞാൻ

 നാളെയിനി,

കണ്ടുകണ്ടു കാണാതിരിക്കാൻ നടിച്ചവരിലേക്കൊരാൾ  കൂടി 

മിണ്ടി മിണ്ടി മിണ്ടാതിരിക്കാൻ നടിച്ചവരിലേക്കൊരാൾ കൂടി 

ഓർത്തോർത്തു ഓർക്കാൻ വെറുക്കുന്നവരിലൊരാൾ കൂടി..



 * ഗാന്ധിവാവനത്തിൽ ശരങ്ങ പക്ഷിയുടെ കഥയും നിലവിലെ india world അവസ്ഥയും കഥതന്തു 

############

നാലാം ക്‌ളാസിൽ പഠിക്കാനുണ്ടായിരുന്ന കാട്ടുതീയിൽ പെട്ട കുടുംബം എന്ന എഴുത്തച്ഛന്റെ  കവിത ഹൃദയത്തിൽ അന്നും എന്നും ഒരു മധുര നൊമ്പരമായിരുന്നു.

കാട്ടുതീയിൽ അകപ്പെട്ട പക്ഷികുടുംബത്തിലെ ജരിത എന്ന അമ്മ പക്ഷിയും കുഞ്ഞുങ്ങളും ഇന്നും   ഒരുപാട് ജീവിത സത്യങ്ങളെ എന്നെ ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു... 

അഗ്നിദേവൻ ഗാണ്ഡവ വനത്തെ  എരിച്ചു"ഭക്ഷിക്കുമ്പോൾ" മരക്കൊമ്പിൽ കഴിയുന്ന അമ്മ പക്ഷിയും പറക്ക മുറ്റാത്ത കുഞ്ഞുങ്ങളും  തമ്മിലുള്ള സംഭാഷണമാണ് ആ കവിത.  

എലിമാളത്തിൽ കയറിഒളിച്ച് തീയിൽ നിന്ന് രക്ഷപ്പെടൂവെന്ന്  വിളിച്ചുകരയുന്ന അമ്മക്കിളി.. വീണ്ടും സന്തതികൾ ഉണ്ടാകാനും കുലം നിലനിർത്താനും അമ്മ രക്ഷപെട്ടോളൂവെന്ന് പറയുന്ന കുഞ്ഞുങ്ങളും...

ഒടുവിൽ മനസ്സില്ലാ മനസ്സോടെ പറന്നകലുന്ന അമ്മപക്ഷിയുടെ ചിറകടി ഉലകവാനിൽ ഇന്നും കേൾക്കാം ഒന്ന് കാതോർത്താൽ...

പതിറ്റാണ്ടുകൾക്കിപ്പുറമുള്ള വായനക്കിടയിലാണ് പിന്നീട് ആ കിളി കുടുംബത്തിന്റെ മുൻ പിൻ കഥകൾ ഞാൻ കേട്ടത്. യഥാർത്ഥ കഥ തുടങ്ങുന്നത് ഇങ്ങനെ..

സ്വർഗത്തിലെത്തിയിട്ടും  മനശാന്തി കിട്ടാതീരുന്ന മന്ദപാല മുനി ഇന്ദ്രനോട് പരിഹാരം തേടി.സ്വർഗ്ഗ സാഫല്യം നേടാൻ ഭൂമിയിൽ പക്ഷിയായി പിറന്ന് കുടുംബ ജീവിതം നുകർന്നു വരാനായിരുന്നു ഇന്ദ്ര ദേവന്റെ ഉപദേശം !!. ഗാണ്ഡവവനത്തിലെത്തിയ മുനി കുടുംബജീവിതത്തിലെ അർത്ഥ--അനർത്ഥങ്ങൾ  പഠിച്ചു.ഒടുവിലാായി  ഗാണ്ടീവ വനത്തിലെ അഗ്നിദേവന്റെ അഗ്നി പരീക്ഷയും മറികടന്നു മാമുനി!!.. കുടുംബ ധർമവും സ്നേഹവും കണ്ടു കരളലിഞ്ഞ അഗ്നിദേവൻ  ആ മരത്തെ ദഹനത്തിൽ നിന്നും ഒഴിവാക്കിയത്രേ..അമ്മക്കിളിയും കുഞ്ഞുങ്ങളും  പിന്നീട് യുഗങ്ങളോളം ജീവിച്ചു പോന്നു..  തൃപ്തനായ അഗ്നിദേവന്റെ  അനുഗ്രഹവും വരവും  ആ കിളികുലം മുഴുവൻ നേടി!!.അന്ന് അമ്മക്കിളി നേടിയ വരങ്ങളിൽ ഒന്ന് ഇതായിരുന്നു.

ഭൂമിയിൽ  എന്നും നിന്നെ സ്മരിക്കുന്ന തലമുറകൾക്ക് മുന്നിൽ വിശുദ്ധനായ കാകപക്ഷിയായി, മരണമില്ലാത്തവനായി നീ ജനിമൃതി നേടും!!  മൃത പ്രാണനായാൽ നിങ്ങൾക്ക് വനങ്ങളിലെ കാട്ടുതീയെ പുണർന്നു സ്വർഗം പൂകാം...കുടുംബ ജീവിതശേഷം മൃതപ്രായരായ കാകന്മാർ ജീവിതചക്രത്തിന്നൊടുവിൽ  കാട്ടു തീ തേടി പോകുമത്രേ, അവിടെ അഗ്നിദേവന് അന്നമായി മാറി സ്വർഗം നേടാൻ ..ഇന്നും മൃതപ്രായരായ  കാകന്മാരുടെ മരണം ലോകത്തിന് കാണാനാകാത്തതും അതുകൊണ്ടുതന്നെയെന്ന് സ്വപ്നത്തിൽ എന്റെ മുത്തശ്ശി പറഞ്ഞു!!

കണ്ണും മനസ്സും ഈറനണിയിച്ച കിളിപ്പാട്ടിലെ വരികളും കഥകളും ഓർത്തെടുക്കുകയായിരുന്നു ഇന്നത്തെ ഈ ലോക കുടുംബ ദിനത്തിൽ..!!!


ഏവർക്കും സ്വർഗ്ഗ സാഫല്യം നേർന്നുകൊണ്ട്...

കിഷോർ ലാൽ. കക്കാട്


*  ഒരേ കുട്ടിയുടെ ജീവിതം കാണിക്കുന്നു.. ഒപ്പം ഒരാളുടെ ഇപ്പോഴത്തെ ജീവിതവും. അയാൾ ബാല്യകാലം ഓർക്കുന്ന പോലെയേ തോന്നാവൂ. പക്ഷെ ഒടുവിൽ പ്രേക്ഷകൻ അറിയുന്നു. രണ്ടും വേറെ ജീവിതമാണെന്ന്..

പക്ഷെ പ്രേക്ഷകൻ അറിയും ഇനി ആ കുട്ടിയുടെ ജീവിതവും ഇനി അപ്യാളുടെ പോലെയാകുമെന്ന്..


ചോട്ടുമുയലിന് വഴി കാണിക്കാമോ.2020 ലെ സംഭവം വങ്ങൾ ആവും വഴിയിൽ തുടസമാവുന്നത്. ഇത് വെച്ച് പാമ്പും കോണിയും പ്ലാൻ ചെയ്യാം 

##################


1minute conept

1.നീതു. പുലി വരുന്നേ പുലി

2.Video hangs when range is not. Life hang wwhen.................

3. ഒരു കാര്യം ചെയ്യന്നല്ല പ്രയാസം,ചെയ്ത് തുടങ്ങനാണ് പ്രയാസം..

4. Dont stop your dreams bcz deams do come true

5.office files sleeps n govt offices everminutey file is a life...


ഗപ്പി സോങ്ങിലെ കുട്ടിയുടെ.. ഒരാൾ തന്നെ film ന് ഒടുവിൽ മറ്റൊരാളുടെ തുടർച്ചയക്കുന്നു.. ഇന്ത്യൻ റുപ്പീ ക്ലൈമാക്സ്‌

രേനോൾഡ്സ്, ഡ്യൂപ്ലിക്കേറ്റ് കഥ

ഗന്ധർവ്വമേഘം...ഫാന്റസി

ഒന്നും കേൾക്കുന്നില്ല... ശരിയാ ഗൂഗിൾ മീറ്റിൽ ഒന്നും കെട്ടിരുന്നില്ല.. അതല്ല നീ പറയുന്നതൊന്നും കേൾക്കുന്നില്ല.. Headswt complaint


നിച്ചുവിന്റെ അളവും ആശാരിയും...

0മുതൽ സ്കായിലിൽ അളക്കുന്നതിനു പകരം 1 മുതൽ അളവെടക്കുന്നു. ഉത്തരം അമ്മ നോക്കിയപ്പോഴും തെറ്റ്... ആശാരി തെറ്റ് ക്ശണ്ടെത്തുന്നു.


Calculatir complamunt..8 എന്ന് മാറ്ഗ്രാം കാണിക്കുന്നുണ്ട്,4+4 ok 4*2 ok സാധനം വാങ്ങി വീട്ടിൽ വന്ന് നോക്കിയാപ്പോൾ.. എല്ലാറ്റിനും ഉത്തരം 8


ഹെഡ്സെറ്റ് complaint!! പുതിയത് വാങ്ങി ചമ്മിയത്. Phone നട്വ complaint എന്ന് അറിയാതെ പുതിയത് വാങ്ങി!!


കൈകഴുകൽ അലാറം.. Message to neighbour and friends... No one response.. Idiots,ദേശ്പ്പറേഷൻ. അന്ന് രാത്രി.. കറന്റ്‌ പോയ സമയം.. അടുത്ത വീട്ടിൽ നിന്നും അലാറം.. അമ്മ കൈകഴുകിയോ!!!


എന്റെ ഫോണിലേക്കു ബൂത്തിൽ നിന്നും നിന്ന് ഞാൻതന്നെ വിളിച്ചത്


ട്രെയിനിലെ ചായക്കാരൻ.. ട്രെയിനിലെ സിനിമ യാത്രക്കാരുടെ അടുപ്പക്കാരനാവുന്നു.. അവർക്കു വെള്ളമടിക്കാൻ വേണ്ട സൗകര്യം ചെയ്യുന്ന ആൾ.. ഒരു നല്ല ട്രെയിന്നിടയിൽ പെട്ടു മരിക്കുന്നു..

After 1998

സ്വതന്ത്ര മണ്ഡപം,

1999 telegraph ഈവെനിംഗ് ഡെയിലി..

Around 3 years...Confusion in future plans..വ്യതിയാനം daily,കമ്പ്യൂട്ടർ സെയിൽസ്...etc 2003 to 2005 @ മനോരമ സർക്കലേഷൻ wing പാലക്കാട്‌. Librarian കോഴ്സ് ചെയ്താൽ മനോരമയിൽ തന്നെ കയറാമെന്ന ഓഫർ. പക്ഷെ കോഴ്സ് ചെയ്തെങ്കിലും അതും നടന്നില്ല. അതോടെ പഴയ കഥയിലെ കുറുക്കനെപോലെ മീഡിയയെ ശപിച്ച് ലൈബ്രറിയൻ ആയി എഡ്യൂക്കേഷൻ ഫീൽഡിലേക്ക്,.

2005 to 2007 amal സ്കൂൾ, concord, അൽ ആമീൻ എഞ്ചിനീയറിംഗ് കോളേജ്, labour india സ്കൂൾ എന്നിവിടങ്ങളിലൂടെ യാത്ര...

2006-2007 ലെ വിവാഹാലോചന സമയത്തു മൂന്നാറിലെ ഒരു സ്കൂളിൽ കിട്ടിയ ജോലി vs ന്റെ eviction സമയത്തു പോയികിട്ടി. പക്ഷെ എന്തോ ആ പെണ്ണും ഒപ്പം ഭാഗ്യവും എന്നെ കൈവിട്ടില്ല..

കോട്ടയം ദീപികയിൽ media librarian ആയി 2008 ൽ വീണ്ടും മീഡിയയിലേക്ക്...

2009 -മെട്രോ വാർത്ത കൊച്ചി 

2010-11- ഇന്ത്യവിഷൻ കൊച്ചി 

2011-13 മനോരമ ന്യൂസ്‌, അരൂർ മഴവിൽ ചാനൽ....

അങ്ങനെയിരിക്കെ 2013 ൽ psc age bar ന്റെ end ൽ വെച്ച് കിട്ടിയ അവസാനബസ്സിൽ പ്രൈവറ്റ് രംഗം ഉപേക്ഷിച്ചു സർക്കാർ ഗുമസ്ഥപണിക്ക് ഇറങ്ങിതിരിച്ചു..

ആ യാത്ര ഇന്നും തുടരുന്നു....

ഇപ്പോൾ കുന്നംകുളത്ത് ICDS ഓഫീസിൽ... ഭാര്യ അക്കികാവ് st മേരീസ്‌ കോളേജിൽ പഠിപ്പിക്കുന്നു. മകൻ 7ലും മകൾ 4 ലും ബഥനിയിൽ പഠിക്കുന്നു. താമസം കുന്നംകുളം ചെറുവത്തൂർ അമ്പലത്തിന്നടുത്ത്.

നിങ്ങള്ക്ക് ചിലപ്പോൾ ബോർ അടിച്ചിരിക്കാം.. എങ്കിലും ഇതുപോലെ നിങ്ങളുടെ ജീവിത യാത്രാകഥ കൂടി കേൾക്കാൻ പറ്റുമെന്ന വിശ്വാസത്തോടെi

****************//////////////*********

കായ്ച്ച അഞ്ചാറ് മത്തങ്ങകളിൽ ഒന്ന് പാകമായിട്ടുണ്ട്..പക്ഷെ ഇപ്പൊ തന്നെ വണ്ടുകൾ ഒരു മത്തൻ  ചെറുതായി ഒന്ന് തുരന്ന് തിന്ന് തുടങ്ങിയിരുന്നു..😯🙄അവരും ഭൂമിയുടെ അവകാശികൾ തന്നെ!!അവർക്കും ആ മത്തനിൽ അവകാശമുണ്ട്.സമ്മതിച്ചു!!!😇😇പക്ഷെ കുറച്ച് വണ്ടുകൾ മത്തന്റെ കൂടുതൽ portion വേണമെന്ന് പറഞ്ഞ് വാശിപിടിച്ചു.അത് എനിക്കിഷ്ടായില്ല!!😡😡 ഉണ്ടാക്കിയ മ്മ് ക്കും ല്ലേ കുറച്ച് അകവാശങ്ങളൊക്കെ..

പിന്നെ ഒന്നും നോക്കിയില്ല ഭൂവുടമയുടെ അധികാരത്തോടെ ഞാൻ അതങ്ങട്ട് മുറിച്ചു..👺👺 ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയപുലയന്മാരെ പോലെ വണ്ടുകൾ എന്നെ നിസ്സഹായരായി നോക്കിനിന്നു.🤭☹️

അപ്പോൾ ആകാശത്ത് ഇങ്ങനെ ചങ്ങമ്പുഴയുടെ ഈരടികളുടെ അശരീരി മുഴങ്ങി 🧚🧚‍♂️.."അഴിമതി അക്രമ മത്യന്തരൂക്ഷമാം നിശിതമാശനിപാതം!!ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ!!"🐞🐞ഇനിയിപ്പോ ബാക്കി നിൽക്കുന്ന കുഞ്ഞൻ മത്തങ്ങകളുടെ ഭാവി എന്താകും!? വണ്ടുകളുടെ പിന്മുറക്കാർ പ്രതികാരം ചെയ്യുമോ!??🤔🤔സത്യം പറഞ്ഞാൽ എനിക്ക് ഉറക്കം കിട്ടുന്നില്ല കൂട്ടരേ...☹️☹️☹️

ഈ അവസ്ഥയെ സമകാലീന ഇന്ത്യൻ രാഷ്രീയവുമായി ആരും ബന്ധപ്പെടുത്തരുതെന്നു പ്രത്യേകം അപേക്ഷിക്കുന്നു...😜😜

ചങ്ങമ്പുഴയുടെ വാഴക്കുലയിലെ പുലയൻ അത് തമ്പിരാന്റെവീട്ടിലേക്കാണ് കൊണ്ടുപോയതെങ്കിൽ ഞാൻ അത് എന്റെ വീട്ടിലേക്ക് കൊണ്ടുപോയി. 

ഞാൻ മത്തങ്ങയും മുറിച്ചു കുടിയാന്റെ അധികാരത്തോടെ കൊണ്ടുപോകുന്നത് തമ്പിരാൻ വണ്ടുകൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു...

അപ്പോൾ ആകാശത്ത് ചങ്ങമ്പുഴയുടെ ഈരടികൾ അശരീരി പോലെ മുഴങ്ങുന്നുണ്ടായിരുന്നു..😒..."അഴിമതി അക്രമ മത്യന്തരൂക്ഷമാം നിശിതമാശനിപാതം!!ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ!!"

““““““““““““““““““““““““““

 ഓഫീസിലെയും നാട്ടിലെയും സ്കൂളുകളിലെയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ  ചടങ്ങുകളുടെ ഒടുവിലും എന്തോ ഒരു ശൂന്യത ബാക്കിനിന്നു .

ആചരിക്കേണ്ടതായ പല ദിനങ്ങളും ഇന്ന് ആഘോഷങ്ങളായി മാത്രം മാറുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടുന്ന പോലെ തോന്നുന്നു.ആഘോഷങ്ങൾക്കിടയിൽ  ആ സമര ചരിത്രത്തിന്റെ വീര്യം തേടിയുള്ള ഒരു ദിനാചരണം ആയാലോയെന്നൊരു ചിന്ത മനസ്സിൽ കടന്നുവന്നു. അവധിദിനങ്ങളിലെ പതിവുപോലെ ഒരു ചെറുയാത്ര. പക്ഷെ 

ഇന്നത്തെ ഞങ്ങളുടെ യാത്രസ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രാദേശിക സമരഭൂമിയിലേക്ക് ആയിരുന്നു. കുന്നംകുളം അഞ്ഞൂർ റോഡിൽ മുഖംമൂടി മുക്കിനടുത്തുള്ള കടലായിൽ മന!!

ആദ്യകാല കോൺഗ്രസിന്റെയും കമ്മ്യൂണിസത്തിന്റെയും വളർച്ചയ്ക്ക് ഒരുപോലെ പോറ്റമ്മയായി വർത്തിച്ച ഒരു മനകൂടിയാണ് കടലായിൽ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മന  അതിന്റെ ആദ്യഘട്ടങ്ങളിൽ  ബ്രാഹ്മണ്യത്തിന്റെ സകല നന്മകളും തിന്മകളും ഒരുപോലെ പകർന്നടിയിരിക്കാം . മനയുടെ നിർമ്മാണം കഴിഞ്ഞു   വർഷങ്ങൾക്കകം അന്നത്തെ കാരണവർ ശ്രീധരൻ നമ്പൂതിരിയും പത്നിയും മരണമടഞ്ഞു. മക്കളായ നാരായണൻ നമ്പൂതിരിയും അഷ്ടമൂർത്തിയും പിന്നീടുള്ള കാലം അമ്മാമൻമാരുടെ സംരക്ഷണയിലായിരുന്നു ഇവിടെ കഴിഞ്ഞത്.. അക്കാലഘട്ടത്തിലെ  കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വേലിയേറ്റം നാരായണനിലേക്കും അഷ്ടമൂർത്തിയിലേക്കും ചേക്കേറിയത് സ്വാഭാവികം. സർവസ്വതന്ത്രരായ ഇരുവരും ബ്രഹ്മണ്യത്തിന്റെ ചരടുകളെ അവഗണിച്ച് സ്വാതന്ത്ര്യ മോഹികൾക്കൊപ്പം പ്രവർത്തിച്ചു. രണ്ടുപേരുടെയും യോഗക്ഷേമ പ്രവർത്തനം പിന്നീട് സാമൂഹ്യ രാഷ്ട്രീയ രംഗത്തേക്ക് മാറി.


ആദ്യകാല കോൺഗ്രസ്സുകാരായിരുന്ന എം ആർ ബി, കെ എസ് നാരായണൻ വള്ളത്തോൾ ബാലാണിയമ്മ സഖാവ് ഇ എം എസ്, കൊടമന നാരായണൻ,ചെറുക്കാട്, പ്രേംജി, ഉണ്ണിരാജ,, അങ്ങനെ പലരുടെയും പ്രവർത്തന സംഗമ സ്ഥനമായി കടലായി മന മാറി. ഗുരുവായൂർ ക്ഷേത്ര പ്രവേശനം, ഉപ്പ് സത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം എന്നിവയുടെ പ്രാദേശിക ആസൂത്രണത്തിൽ മനയും അതിലെ സന്ദർശകരും സജീവമായി.


മനയ്ക്കടുത്തുള്ള മണികണ്ഡേശ്വരം ക്ഷേത്രത്തിന്റെ മുന്നിൽ നടന്ന വിദേശ വസ്ത്രങ്ങൾ കത്തിക്കൽ പ്രക്ഷോഭം അന്ന് ജനമനസ്സിലും ബ്രിട്ടീഷ് വിരോധം ആളികത്തിച്ചു. ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരകാലത്ത് അവർണർക്ക് പ്രവേശനം തടയാൻ ചേർന്ന സവർണരുടെ യോഗത്തിൽ എം ആർ ബിയും മനയിലെ ആസൂത്രകരും ചേർന്ന് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതും തുടർന്നുള്ള ഒറ്റുകളും അതിജീവനവും പിന്നീട് നമ്മുടെ നാടിന്റെ കൂടി ചരിത്രമാണ്‌.


പൊന്നാനി കർഷക ആദ്യ സമ്മേളനം നടന്നത് മനക്കടുത്തുള്ള കുരഞ്ഞിയൂർ ആയിരുന്നു.ആ കൂട്ടാടൻ പാടവും അതിരുകളും ഇന്നും കർഷകസമര ഭൂമിതന്നെ!സമ്മേളനവേദികളിൽ കളിക്കാനുള്ള പാട്ടബാക്കി എന്ന നാടകം കെ ദാമോദരൻ എഴുതിയത് ഈ മനയിലെ പടിഞ്ഞാറ്റുമുറിയിൽ വെച്ചായിരുന്നു. കടലായിൽ മനയുടെ ബന്ധക്കാരായിരുന്നു ഇ എം എസ്സിന്റെ കുടുംബം. ഇദ്ദേഹം ഉൾപ്പെടെയുള്ള ആദ്യകാല കമ്മൂണിസ്റ്റുകളുടെ ഒളിതാവളം കൂടിയായിരുന്നു ഈ മന.എം ആർ ബിയുടെയും പ്രേജിയുടെയും മുല്ലമംഗലം മന, ആൽത്തറയിലെ അമ്പലത്തറ എന്നീ രംഗവേദികളും കെ എസ് നാരായണൻ, അണ്ടത്തോട് സി പി രാമപണിക്കർ,കൊടമന, വള്ളത്തോളിന്റെ മക്കൾ.. അങ്ങനെ ഒരു പാട് സമരകഥാപാത്രങ്ങളുടെയും ഭൂമിക കൂടിയാണ് എന്റെ നാടെന്ന് ഞാനറിഞ്ഞത്  ഇപ്പോഴാണ്..


ഞങ്ങൾ തിരികെ മടങ്ങവേ നിസ്വാർത്ഥരായ ഒരു പാട് ആത്‍മാക്കളുടെ സമരവീര്യമാർന്ന മുദ്രവാക്യങ്ങൾ അപ്പോഴും ആ മനപ്പറമ്പിൽ മുഴങ്ങ്ന്നുണ്ടായിരുന്നു...അല്ല..കേഴുന്നുണ്ടായിരുന്നു...

സ്വാതന്ത്രം!!...ജനാധിപത്യം!!..



++++++++++++++++++



●ിം ആറുകിലോമീറ്റർ അകലെ ഭാരതപ്പുഴയോരത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണു് തൃത്താല. ഇവിടം കേരളത്തിലെ ഒരു പ്രാചീന സംസ്കാരകേന്ദ്രമായിരുന്നു. അഗ്നിഹോത്രിയും പാക്കനാരും ഉൾപ്പെടുന്ന പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യപ്പെരുമ ദേശത്തിന്റെ അന്തരീക്ഷത്തെ ചൂഴ്ന്നു വർത്തിക്കുന്നുണ്ട്. പുതിയങ്ങാടി വഴിയരികിൽ ഒരു സ്മാരകം കാണാം. അതു് പാക്കനാരുടെ അന്ത്യവിശ്രമസ്ഥാനമാണെന്നു പറയപ്പെടുന്നു. തൃത്താലയ്ക്കടുത്തുള്ളതും വേമഞ്ചേരി നമ്പൂതിരി  സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നതുമായ പഴയ ക്ഷേത്രത്തിൽ വച്ചാണത്രെ തൊണ്ണൂറ്റൊമ്പതു് അശ്വമേധയാഗങ്ങൾ നടന്നതു്. അഗ്നിഹോത്രിയുടെ വിഹാരരംഗമായ മേഴത്തോൾ ഗ്രാമം തൃത്താലയ്ക്കടുത്താണു്. കൗതുകമുണർത്തുന്ന വെള്ളിയാൻകല്ലും അകലെയല്ല.കേരളാചാര ദീപികയിൽ തൃത്താലയെക്കുറിച്ചുള്ള പരാമർശം കാണാം. ഫ്രാൻസിസ് ബുക്കാനനും  ബി.എസ്. വാർഡും തൃത്താലയെക്കുറിച്ചു പറയുന്നുണ്ടു്. അമ്പതോളം വീടുകളുള്ള ഒരു ചെറിയ ജനപദമായിരുന്നു തൃത്താല. തമിഴ്‌നാട്ടിൽനിന്നു് ടിപ്പു കൊണ്ടുവന്ന ഹിന്ദുക്കൾ  വഴിയാത്രക്കാരുടെ ആവശ്യത്തിനായി കടകമ്പോളങ്ങൾ സ്ഥാപിച്ചു് വ്യാപാരം നടത്തിപ്പോന്നു. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും പൊന്നാനിക്കും  തൃത്താലനിന്നു നിരത്തുകളുണ്ടായിരുന്നു. ജനത്തിരക്കുള്ള കവലയായിരുന്നു തൃത്താല. പക്ഷേ റോഡുകളുടെ സ്ഥിതി തുലോം മോശമായിരുന്നു. ചെറുകുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയായിരുന്നു. കൃഷിരീതിയെക്കുറിച്ചു പഠനം നടത്താനാണ് ബുക്കാനൻ തൃത്താല സന്ദർശിച്ചതെന്നു ഡയറിക്കുറിപ്പിൽ കാണുന്നു. പക്ഷേ കർഷകരുടെ നിസ്സഹകരണംമൂലം വിശദ പഠനം നടത്താനദ്ദേഹത്തിനു കഴിഞ്ഞില്ലത്രെ. നികുതി വർധിപ്പിക്കാൻ വന്ന സർക്കാരുദ്യോഗസ്ഥനാണെന്ന് തൃത്താല നിവാസികൾ തെറ്റിദ്ധരിച്ചുപോലും. 19-ാം ശതകത്തിലെ തൃത്താലയെപ്പറ്റി ബി.എസ്.വാർഡിന്റെ ഡയറിക്കുറിപ്പിൽ വിവരണമുണ്ട്. എ.ഡി.1820 ഫെബ്രുവരി 20നാണ്  വാർഡ് തൃത്താല സന്ദർശിച്ചത്. കൂറ്റൻ ചുറ്റുമതിലോടു കൂടിയ ഒരു വലിയ ക്ഷേത്രം അദ്ദേഹം തൃത്താലയിൽ കണ്ടത്രെ. വഴിയാത്രക്കാർക്കുവേണ്ടി നിരവധി കടകളും തൃത്താലയിലുണ്ടായിരുന്നു. തൃത്താലയിലെ പഴയ സത്രം അഗ്നിബാധമൂലം വെന്തെരിഞ്ഞു കിടക്കുകയായിരുന്നു അന്നു്. പൊന്നാനിക്കുള്ള നിരത്ത് തൃത്താല വഴി കടന്നുപോയിരുന്നു. തൃത്താല ഒരു സുപ്രധാന കേന്ദ്രമായിരുന്നെന്നും ബി.എസ്. വാർഡിന്റെ ഡയറിക്കുറിപ്പിൽ കാണുന്നു.തൃത്താലപ്പന്റെ ക്ഷേത്രം ചിരപുരാതനമാണു്. ആദിയിൽ ഇതൊരു ജൈനക്ഷേത്രമായിരുന്നിരിക്കാമെന്നു ചിലർ ഊഹിക്കുന്നു. സ്ഥലനാമം തൃത്താലപ്പനുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും പറയുന്നവരുണ്ട്. അഗ്നിഹോത്രിയുടെ അന്തർജനം പുഴയിൽ കുളിക്കാൻ പോയെന്നും കൂടെക്കൊണ്ടുവന്ന കിണ്ണം തേച്ചുകഴുകി ഒഴുകിപ്പോകാതിരിക്കാൻ മണൽ നിറച്ചുവച്ചെന്നും എടുക്കാൻ നോക്കിയപ്പോൾ താലം ഉറച്ചുപോയെന്നും അങ്ങനെ തൃത്താലപ്പന്റെ പ്രതിഷ്ഠയുണ്ടായെന്നുമാണ് ഐതിഹ്യം. തൃത്താലപ്പന്റെ വിഗ്രഹം മണൽ കൂടിയതുപോലാണത്രെ. താലത്തിലപ്പന്റെ സാന്നിധ്യംകൊണ്ട് തൃത്താല സ്ഥലനാമം നിഷ്പന്നമായത്രെ. പുഴ ക്ഷേത്രത്തിനു സമീപം എത്തുമ്പോൾ ലേശം വളഞ്ഞാണൊഴുകുന്നതു്.ഒന്നാംതരം നിരത്തുകളും കടകമ്പോളങ്ങളും ഒക്കെച്ചേർന്ന ജനത്തിരക്കേറിയ ചെറുനഗരമാണു് ഇന്നത്തെ തൃത്താല.#തൃത്താല മഹാ ശിവക്ഷേത്രംകേരളത്തിലെ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് തൃത്താല ഗ്രാമത്തിൽ  സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ്  തൃത്താല മഹാദേവക്ഷേത്രം. പരശുരാമനാൽ  പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള[1] ക്ഷേത്രമാണിത്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ തേവർ "തൃത്താലയപ്പൻ" എന്ന പേരിൽ അറിയപ്പെടുന്നു.[2]. കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രഭരണം നടത്തുന്നത്.ഐതിഹ്യം പാലക്കാട് ജില്ലയിലെ തൃത്താലയിലെ ശിവക്ഷേത്രം പെരുമ കൊണ്ട് ഭാരത പ്രശസ്തി നേടിയ ക്ഷേത്രങ്ങളിൽ ഒന്നാണ്. പരശുരാമ  പ്രാതിഷ്ഠിതമെന്നു പറയപ്പെടുമ്പോഴും കൂടുതൽ വിശ്വാസ്യമായ പ്രചാരത്തിലുള്ള ക്ഷേത്രോത്പത്തി സംബന്ധമായ ഐതിഹ്യം ഇപ്രകാരമാണ്. പന്തിരുകുലത്തിലെ പ്രഥമ ഗണ്യനായ മേഴത്തോൾ അഗ്നിഹോത്രിയുടെ കുട്ടിക്കാലത്ത് ഒരിക്കൽ അദ്ദേഹം കുളിക്കാനായി എണ്ണ നിറച്ച ഒരു കിണ്ണവുമായി ഭാരതപ്പുഴയിലേക്ക് പോകുകയും, എണ്ണതേച്ചു കഴിഞ്ഞപ്പോൾ കിണ്ണത്തിൽ നനഞ്ഞ മണ്ണു വച്ച് ശിവലിംഗമുണ്ടാക്കുകയും പിന്നീട് അത് കരയ്ക്കു വച്ച് പുഴയിൽ കുളിക്കാനിറങ്ങുകയും ചെയ്തു. കുളി കഴിഞ്ഞ് പോകാൻ നേരം മേഴത്തോൾ കിണ്ണം എടുക്കാൻ ശ്രമിച്ചുവെങ്കിലും ഉയർത്താൻ കഴിഞ്ഞില്ല. അതിൽ വന്ന ശിവചൈതന്യം അദ്ദേഹം മനസ്സിലാക്കുകയും പിന്നീട് അവിടെ ശിവക്ഷേത്രം നിർമ്മിക്കുകയും ചെയ്തുവെന്നും ഐതിഹ്യം. തിരുത്താലത്തിലപ്പൻ എന്നായിരുന്നുവത്രേ ക്ഷേത്രേശന്റെ ആദ്യത്തെ പേര്. പിന്നീട് ആ പേരു ലോപിച്ച് തൃത്താലയപ്പൻ എന്നാവുകയും, ആ ദേശം തൃത്താല എന്നറിയപ്പെടുകയും ചെയ്തു.ക്ഷേത്ര നിർമ്മാണം ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ശിവക്ഷേത്രമാണിത്.[3] ശ്രീകോവിലും ശിവലിംഗവും സാമാന്യം വലുതാണ്. ദേവദർശനം കിഴക്കോട്ടാണ്; കിഴക്കേ നടയിൽ സാമാന്യം വലിയ ഗോപുരം പണിതീർത്തിട്ടുണ്ട്.ശിവലിംഗംക്ഷേത്രത്തിലെ വിഗ്രഹം ഉറപ്പിച്ചിരിക്കുന്ന പ്രതലം മണൽ കൂട്ടിയതിനു സമാനമായാണ് ഇരിക്കുന്നത്. പണ്ട് വേമഞ്ചേരി മനയിലെ അഗ്നിഹോത്രി പുഴയിലെ മണലിനാൽ തീർത്ത ശിവലിംഗമായതിനാലാണ് ഇങ്ങനെയെന്നും ഐതിഹ്യം. മണൽ കൊണ്ടുള്ള ശിവലിംഗമായതിനാൽ അഭിഷേകം നടത്താറില്ല. ശിവലിംഗം അല്പം ചരിഞ്ഞാണ് ഇരിയ്ക്കുന്നത്. അഗ്നിഹോത്രിയുടെ അമ്മ നടത്തിയ ബലപ്രയോഗത്തിലാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.പൂജാവിധികൾ എല്ലാ മഹാക്ഷേത്രത്തിലുള്ളതു പോലെ ഇവിടെയും അഞ്ചു പൂജകളായിരുന്നു പണ്ട് നിത്യേന പതിവുണ്ടായിരുന്നത്. പക്ഷേ കാലാന്തരത്തിൽ അതു നിന്നുപോയി. ഇപ്പോൾ നിത്യേന മൂന്നു പൂജകൾ പതിവുമുണ്ട്.#പന്നിയൂർ ശ്രീവരാഹമൂർത്തി ക്ഷേത്രംപാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ പന്നിയൂർ എന്ന ഗ്രാമത്തിലാണ് ശ്രീ വരാഹമൂർത്തി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത്.[1] [2] [3] ഏകദേശം 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പരശുരാമൻ  നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം[4][5]പട്ടാമ്പിയിൽ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റർ വഴി കുറ്റിപ്പുറത്തേക്ക് (എം.ഇ.എസ്. എൻജിനിയറിംഗ്‌ കോളേജിനു മുൻപിലൂടെ) പോകുന്ന റോഡിൽ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയിൽ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പട്ടാമ്പിയിൽ നിന്നും ഇവിടേക്ക് ഏകദേശം പതിനേഴു കിലോമീറ്ററോളം ദൂരം ഉണ്ട്. പ്രധാന പ്രതിഷ്ഠ ഭൂമിദേവി സമേതനായ ശ്രീ വരാഹമൂർത്തി ആണ്. കിഴക്കോട്ട് ദർശനം. കൂടാതെ, ശിവൻ, അയ്യപ്പൻ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മിനാരായണൻ എന്നീ ഉപദേവതകളും ഉണ്ട്.കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈ ക്ഷേത്രം. തകർന്നു പോയ ഒരു വലിയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങളും ക്ഷേത്രത്തിൻറെ മുൻഭാഗത്തായി കാണാം.എത്തിച്ചേരാൻഎൻ എച്ച് 17ൽ തൃക്കണ്ണാപുരത്തുനിന്നും കുമ്പിടി വഴിയിൽ 3.6 കിലോമീറ്റർ പോയി കുമ്പിടിനിന്ന് ആനക്കര ഭാഗത്തേക്ക് 1കിമി കൂടിപോയാൽ പന്നിയൂർ വരാഹമൂർത്തിക്ഷേത്രമായി. പട്ടാമ്പിനിന്നും തൃത്താല കുമ്പിടി റോട്ടിൽ 12 കിമി പോയാലും പന്നിയൂരെത്താം.മേഴത്തോൾ അഗ്നിഹോത്രിപറയി പെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ മേഴത്തോൾ അഗ്നിഹോത്രി. [1]ബ്രഹ്മദത്തൻ  എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. "യജ്ഞസ്ഥാനം സംരക്ഷ്യം" എന്ന കലിദിനമനുസരിച്ച് കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ്‌ അഗ്നിഹോത്രി ജനിച്ചത്‌ എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത്‌ വളർത്തി.[2] വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്തർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോൾ കൂടെ ചെന്ന കുട്ടി, അവരുടെ താളിക്കിണ്ണത്തിൽ, പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം  പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ (താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരിൽ അറിയപ്പെടുകയുണ്ടായിബുദ്ധ,ജൈന സംസ്കാരങ്ങളുടെ വ്യാപനം മൂലം, യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്‌. അഗ്നിഹോത്രി, യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 99 സോമയാഗങ്ങൾനടത്തി. നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ‍ നേരിട്ട്‌ യാഗശാലയിൽ എത്തുകയും നൂറാമത്തെ യാഗം  നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ, താൻ യാഗം നടത്തുന്നത്‌ ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും, യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ്‌ തന്റെ ലക്ഷ്യം എന്നും അതു കൊണ്ട്‌ യാഗം നടത്താതിരിക്കാൻ പറ്റില്ല എന്നും അഗ്നിഹോത്രി ഇന്ദ്രനോട്‌ പറഞ്ഞു.32 മനകളിൽ 7 മനകൾ മാത്രമായിരുന്നു അഗ്നിഹോത്രിയൊട്‌ യാഗങ്ങളിൽ സഹകരിച്ചിരുന്നത്‌. ദേവേന്ദ്രൻ, ആ ഏഴ്‌ ഋത്വിക്കുകൾക്കും അഗ്നിഹോത്രിയോടൊപ്പം, തനിയ്ക്ക്‌ തുല്യമായ പദവി നൽകുകയും നൂറാമത്തെ യാഗത്തിന്‌ ആശംസകൾ നേരുകയും ചെയ്തു എന്നും ഐതിഹ്യം.അഗ്നിഹോത്രി യാഗങ്ങൾ നടത്തിയ സ്ഥലം പിന്നീട്‌ യജ്ഞേശ്വരം എന്നറിയപ്പെട്ടു. യാഗത്തിന്‌ അഗ്നി ജ്വലിപ്പിയ്ക്കാനായി യജ്ഞശാലയ്ക്ക്‌ തെക്കായുള്ള അരയാലിന്റെ വടക്കോട്ടുള്ള കൊമ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇപ്പോഴും സോമയാഗങ്ങൾക്ക്‌ അരണിയായി ഈ മരത്തിന്റെ കൊമ്പാണ്‌ കൊണ്ടു പോകുന്നത്‌. യാഗം നടക്കുന്ന സമയത്ത്‌ ഋത്വിക്കുകൾക്കും, യജമാനനും, പത്തനാടിയ്ക്കും (യജമാന പത്നി) എന്തെങ്കിലും അസ്വാസ്ഥ്യങ്ങൽ ഉണ്ടായാൽ അവരെ ചികിൽസിക്കനായി വൈദ്യമഠം എന്ന മനയിലെ വൈദ്യന്മാരെയാണ്‌ നിയോഗിച്ചിരുന്നത്‌. ഇവരെ ശാലാവൈദ്യർ എന്ന പേരു കൊടുത്ത്‌ ആദരിയ്ക്കുകയും പിന്നീട്‌ ഈ കുടുംബത്തിൽ പിറന്ന പുരുഷന്മാരെല്ലാം അഷ്ടവൈദ്യന്മാരായി തീരുകയും ചെയ്തു.അഗ്നിഹോത്രി, മന്ദനമിശ്ര എന്ന പേരിൽ ഭാവനാവിവേകം, സ്ഫോടസിദ്ധി, ബ്രഹ്‌മസിദ്ധി എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.അഗ്നിഹോത്രി തന്റെ നൂറാമത്തെ യാഗം അവസാനിപ്പിച്ചത്‌ കലിവർഷം 3479ആമാണ്ട്‌(AD378),കുംഭമാസം 28 ചൊവ്വാഴ്ച്ച ആയിരുന്നുവെന്നും, അന്ന് അദ്ദേഹത്തിന്‌ 34 വർഷം, പതിനൊന്ന് മാസം 26 ദിവസം പ്രായമായിരുന്നുവെന്നും ചരിത്രം.പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്‌, വായില്ലാക്കുന്നിലപ്പൻ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.#പറയിപെറ്റ പന്തിരുകുലംമാതാവ്‌പഞ്ചമിപിതാവ്വരരുചിമക്കൾമേഴത്തോൾ അഗ്നിഹോത്രിപാക്കനാർരജകൻകാരയ്ക്കലമ്മഅകവൂർ ചാത്തൻവടുതല നായർവള്ളോൻ / തിരുവള്ളുവർഉപ്പുകൂറ്റൻപാണനാർഉളിയന്നൂർ പെരുന്തച്ചൻവായില്ലാക്കുന്നിലപ്പൻനാറാണത്ത് ഭ്രാന്തൻ.#കണ്ണന്നൂർ ശ്രീ ഭഗവതി ക്ഷേത്രം തൃത്താല.പട്ടാമ്പി  തൃത്താല റൂട്ടിൽ  ആധുനികവികസനത്തിന്റെ ക്ഷതങ്ങളൊന്നുംഅധികമേൽക്കാതെ, നിളയുടെതീരത്തോടുചേർന്നു നെൽവയലുകളാൽചുറ്റപ്പെട്ടു കിടക്കുന്നഗ്രാമീണസുന്ദരിയാണ് കണ്ണന്നൂർ. പാലക്കാട്ജില്ലയിലെഏറ്റവും  മനോഹരമായക്ഷേത്രങ്ങളിൽഒന്നാണ് കണ്ണന്നൂർ ഭഗവതിക്ഷേത്രം വർഷകാലത്ത്‌ മഴപെയ്തുതോർന്ന സമയങ്ങളിൽ ചെന്നാൽ  വശ്യമായഒരനുഭവമായിരിക്കും.💚പാലക്കാടൻ ഗ്രാമീണത ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടൊരിടം.

************×****///*////


ന്റെ 86-ാം ജന്മവാർഷികം മല

ള സിനിമയിലെ ഒറ്റയാൻ📽️ജനകീയ സിനിമയുടെ പിതാവ് എന്ന് ചലച്ചിത്ര-മാധ്യമ ലോകം  വിശേഷിപ്പിച്ച ചലച്ചിത്ര സംവിധായന്‍ തിരക്കഥാകൃത്ത് എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ജോൺ എബ്രഹം. സാധാരണക്കാരന്റെ സിനിമയാണ് തൻ്റെ സ്വപ്നമെന്നും ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്ന്  തെളിയിച്ച ഒരേ സമയം സിനിമ തന്റെ ഏറ്റവും വലിയ ദൗർബല്യവും ഏറ്റവും വലിയ ശക്തിയും ആണെന്നും  വിശ്വസിച്ച സിനിമാ ലോകത്തെ ഒരു ഒറ്റയാൻ ആയിരുന്ന ജോൺ എബ്രഹാം. ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന് കുന്നംകുളത്ത് ജനിച്ചു. കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ പ്രാഥമിക വിദ്യാഭ്യാസവും തുടര്‍ന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും ബോസ്റ്റണ്‍ സ്‌കൂളിലും എം.ഡി സെമിനാരി സ്‌കൂളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. തിരുവല്ല മാര്‍ത്തോമ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. ദര്‍വാസ് യൂണിവേഴ്‌സിറ്റിയില്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. 1962-ല്‍ കോയമ്പത്തൂരിലെ എല്‍.ഐ.സി ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. എന്നാല്‍ സിനിമയോടുള്ള അഭിനിവേശം കാരണം മൂന്ന് വര്‍ഷത്തിന് ശേഷം ജോലി രാജിവെച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. സ്വര്‍ണ്ണമെഡലോടു കൂടി സംവിധാനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജോണ്‍ എബ്രഹാം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ കീഴിലും പഠിച്ചു. സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുന്‍പ് ഋത്വിക് ഘട്ടക്കിന്റെ തന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ ഉസ്‌കി റൊട്ടി (1969) എന്ന സിനിമയില്‍ സഹായിയായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ ജോണ്‍ ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോണ്‍ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. 1972-ല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്നുവന്ന 1977-ലെ അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും 1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും, 1986-ലെ അമ്മ അറിയാന്‍ എന്ന മലയാളചിത്രവും ജോണിനെ ഇന്ത്യന്‍ സിനിമയില്‍ അവിസ്മരണീയനാക്കി. കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി. ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാൻ നിർമ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശി‍പ്പിക്കുകയും ചെയ്തതോടെ ജനങ്ങളുടെ സിനിമ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടുവ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമര്‍ശനവും പരീക്ഷണാത്മകതയും ഓരോ സിനിമയേയും വേറിട്ടു നിര്‍ത്തി. ’അഗ്രഹാരത്തിലെ കഴുത’യെന്ന ചിത്രത്തിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തോടെ രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോണ്‍ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവര്‍ണ മേധാവിത്വത്തിന് എതിരേയുള്ള വെല്ലുവിളിയോടെയായിരുന്നു. ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളില്‍’ ഫ്യൂഡല്‍ വ്യവസ്ഥിതിയെയും പോലീസ് അരാജകത്വത്തെയും ജോണ്‍ വരച്ചുകാട്ടി. ചിത്രത്തില്‍ ഒരു ഭൂപ്രഭുവിനെ ജോണ്‍ തെങ്ങിന്‍മുകളിലേക്കു കയറ്റിയതു ഒട്ടേറെ അര്‍ഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ക്കാനും, ചോരയിലൂടെ സ്ഥിതിസമത്വവാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു ‘അമ്മ അറിയാന്‍’ എന്ന ചലച്ചിത്രം. “ ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്...." തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്  വിലയിരുത്തുന്നു.കലയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് അതുപോലെ തന്നെ സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു. 1987 മേയ് 31 ന് കോഴിക്കോട്ട് വച്ച് ഒരു ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് ജോൺ അന്തരിച്ചു. ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് ജോൺ അബ്രഹാം മരണപ്പെട്ടത് എന്ന് പ്രമുഖ ചികിത്സകനും അക്കാലത്ത് കോഴിക്കോട് മെഡിക്കൾ കോളേജിലെ ന്യൂറോസർജനുമായിരുന്ന ഡോ. ബി.ഇഖ്ബാർ കുറിക്കുന്നു. ആന്തരിക രതസ്രാവം കാരണമാവാം അദ്ദേഹം മരണപ്പെട്ടത് എന്നും ഇതു ആദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജോണിനെ രക്ഷപ്പെടുത്താമായിരുന്നെന്നും ഇഖ്ബാൽ അഭിപ്രായപ്പെട്ടിരുന്നു.അഗ്രഹാരത്തിൽ കഴുതൈ (തമിഴ്)- സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ -സംവിധാനത്തിനുള്ള പ്രത്യേക അവാർഡ്, അമ്മ അറിയാൻ- ‍ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡ്.ചലച്ചിത്രങ്ങൾ കോയ്ന നഗർ (1967), പ്രിയ (1969), ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ് (1969), വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1971), ത്രിസന്ധ്യ (1972), അഗ്രഹാരത്തിലെ കഴുത (1978), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979), അമ്മ അറിയാൻ (1986).നിരവധി ചെറുകഥകൾ ജോൺ രചിച്ചിട്ടുണ്ട്. "കോട്ടയത്ത് എത്ര മത്തായിമാർ" എന്നത് പ്രശസ്തമായ ഒരു കഥയാണ്. അദ്ദേഹത്തിന്റെ കഥകൾ നേർച്ചക്കോഴി (1986), ജോൺ എബ്രഹാം കഥകൾ (1993) എന്നീ പേരുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്.നടപ്പുവഴികളുടെ തനതുശീലങ്ങളില്‍നിന്ന് മാറി നടന്ന ജീവിതത്തെ സരളമായി കണ്ട് ഒരു അവധൂതനപ്പോലെനടൻ സുരാസു കവി അയ്യപ്പൻഎന്നിവരെപ്പോലെ  ജീവിതവും പ്രതിഭയും കൊണ്ട് ദീവാളികളിച്ച ജോൺ എബ്രഹാം.  സിനിമ സംവിധാനം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് വരുന്ന നിര്‍മ്മാതാക്കളോട് "എന്റെ കഴിഞ്ഞ ചിത്രത്തിലെ നായകന്‍  ഒരു കഴുതയായിരുന്നുവല്ലോ. അടുത്ത ചിത്രത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ പട്ടിയോ കാളയോ ആയി അഭിനയിക്കേണ്ടതായി വരും" സാമാന്യബുദ്ധിക്ക് നല്ലതെന്നും സുരക്ഷിതമെന്നും തോന്നിയവയോടൊക്കെ അവര്‍ 'നോ' പറഞ്ഞ് നെഞ്ചുവിരിച്ച് കൈവീശി കൂസലില്ലാതെ നടന്നു. കൃത്രിമത്വമില്ലാത്ത  നിബന്ധനകളോടും നിയമങ്ങളോടും അകലം പാലിച്ചു  ആരെയും പ്രീതിപ്പെടുത്താനോ ആരുടെയും കയ്യടി നേടാനോനിൽക്കാതെ അലഞ്ഞുതിരിഞ്ഞ ദേശാടനക്കിളിയായിരുന്നു.വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് ) ✒️

=============


പി.എ ബക്കർ

ഓർമ്മപ്പൂക്കൾ🌹🌹🌹


തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ 1940ല്‍  ഫാത്തിമയുടെയും അഹമ്മദ് മുസലിയാരുടെയും മകനായി പി. എ. ബക്കര്‍ ജനിച്ചു.  വളരെ ചെറുപ്പത്തിൽതന്നെ പിതാവ് അഹമ്മദ് മുസലിയാർ മരിച്ചു. പിതാവിന്റെ മരണശേഷം അധികം വൈകാതെ  കാണിപ്പയ്യൂരിൽനിന്നും തൃശൂർ നഗരത്തിലേക്ക് ബക്കറിന്റെ കുടുംബം താമസം മാറ്റി. സ്കൂൾപഠനകാലത്ത്‌  കുട്ടികൾ നടത്തുന്ന 'കുട്ടികൾ ' എന്ന പേരിലുള്ള മാസികയുടെ പത്രാധിപരായിരുന്നു ബക്കർ, അങ്ങനെയങ്ങനെ തൃശൂരിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വഴികളിലൂടെ ബക്കറിന്റെ ജീവിതം വളർന്നു.


തന്റെ പതിനാലാമത്തെ വയസ്സിലാണ് ബക്കർ പ്രൊഡക്ഷൻ സഹായിയായി സിനിമാരംഗത്ത് എത്തുന്നത്.


1960 ൽ രാമു കാര്യാട്ടിനോടൊപ്പം കൂടി,  രാമു കാര്യാട്ട്  സംവിധാനം ചെയ്ത മിന്നാമിനുങ്ങ്, മുടിയനായ പുത്രൻ എന്നീ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. 1970ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിലെ നിർമ്മാണപങ്കാളിയായി. 1970ലെ സംസ്ഥാന അവാർഡും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും ഓളവും തീരവും കരസ്ഥമാക്കി.


1975ലാണ് സ്വതന്ത്രസംവിധായകനായ ആദ്യചിത്രം - കബനീനദി ചുവന്നപ്പോൾ. പിന്നീട് സംവിധായകനായി പ്രശസ്തനായ ടി വി ചന്ദ്രനായിരുന്നു നായകൻ. അടിയന്തിരാവസ്ഥ പിടി മുറുക്കിയിരുന്ന കാലഘട്ടമായതിനാൽ സിനിമയുടെ ഷൂട്ടിംഗ് സമയത്തും സെൻസറിംഗ് സമയത്തും ചിത്രത്തിന്റെ പിന്നണിയിലുള്ളവർക്ക് ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. നിർമ്മാതാവ് പവിത്രനും ബക്കറും എന്നാൽ എന്തു വന്നാലും ചിത്രം ഇറക്കുമെന്നുതന്നെ തീരുമാനിച്ചു. 1976ലെ മികച്ച രണ്ടാമത്തെ ചിത്രമായി കബനീനദി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് ബക്കറിനായിരുന്നു. 


സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലിനെ അധികരിച്ചെടുത്ത മണിമുഴക്കം ആയിരുന്നു രണ്ടാമത്തെ ചിത്രം. നടൻ ശ്രീനിവാസൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഹരി നായകനായ ഈ ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രം ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും വാരിക്കൂട്ടി. തുടർന്ന് വന്ന ചുവന്ന വിത്തുകൾ എന്ന ചിത്രം വേശ്യാവൃത്തിയിലേയ്ക്ക് തിരിയേണ്ടി വന്ന ഒരു യുവതിയുടെ കഥയായിരുന്നു. പലരും നോക്കാൻ മടിച്ച ജീവിതങ്ങൾക്കുനേരെയാണ് ബക്കർ ക്യാമറ തിരിച്ചത്. ജീവിതത്തിന്റെ ഓരങ്ങളിലേക്ക്  ഞെരുക്കപ്പെട്ടവരുടെ, ഒട്ടുമേ ചമയങ്ങളില്ലാത്ത മുഖങ്ങളായിരുന്നു ആ ചലച്ചിത്രകാരന്റെ കാഴ്ചകളെ പൊറുതിമുട്ടിച്ചത്. അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കാലത്തിനായുള്ള സമരവും ജീവിതവുമായിരുന്നു ബക്കറിന്റെ സിനിമകളോരോന്നും.


1976ലെ കേന്ദ്ര സംസ്ഥാന അവാർഡുകൾ മണിമുഴക്കം വാരിക്കൂട്ടി. അതോടെ ബക്കർ ഇന്ത്യയിലെ തന്നെ നവ സിനിമയുടെ പ്രധാന വക്താവായി. സംസ്ഥാന അവാർഡ് ചടങ്ങ് കോഴിക്കോട്ടായിരുന്നു. ഹോട്ടൽ അളകാപുരിയിൽ പ്രമുഖരെല്ലാം ഇരിക്കുമ്പോൾ കാലിൽ മന്തുള്ള ഒരു വൃദ്ധൻ വടിയും കുത്തിപ്പിടിച്ച് വേച്ചുവേച്ച് അങ്ങോട്ടു കടന്നുവന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ സിനിമയായ ‘മാർത്താണ്ഡവർമ’യിലെ നായകൻ  ജയദേവൻ എന്ന ആണ്ടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് പലരും സാമ്പത്തിക സഹായം നൽകിയെങ്കിലും ബക്കർ പറഞ്ഞു “ ഇതുപോരാ, ഇദ്ദേഹത്തിന് സ്ഥിരമായി സഹായം ലഭിക്കുന്ന സംവിധാനം ഉണ്ടാക്കണം”. എല്ലാവരും കൂടി അദ്ദേഹത്തെ ഗെസ്റ്റ് ഹൗസിൽ തങ്ങുന്ന  മന്ത്രിയുടെ മുന്നിലെത്തിച്ചു. അങ്ങനെയാണത്രേ സംസ്ഥാനത്ത് ആദ്യമായി അവശ കലാകാരന്മാർക്കുള്ള പെൻഷനു തുടക്കമായതും ആണ്ടി  അതിന്റെ ആദ്യ ഗുണഭോക്താവായതും.


പി കൃഷ്ണപ്പിള്ളയുടെ ജീവിതത്തെ ആധാരമാക്കിയുള്ള 'സഖാവ് ' എന്ന ചിത്രം തുടങ്ങി എങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കലഹങ്ങളും കലാപങ്ങളുംകൊണ്ട്  മുഖരിതമായിരുന്നു ബക്കറിന്റെ ജീവിതം, ഒരു സിനിമയിലെന്നപോലെ സംഭവബഹുലമായി അദ്ദേഹം ജീവിച്ചു. 1993 നവംബർ 22-ന് ബക്കർ യാത്രയായി.  അദ്ദേഹത്തിന്റെ ഭാര്യ - അനിത ബക്കർ

Fb കടപ്പാട് : ജോജി ഉള്ളന്നൂർ

😍😍😒😒😒

കുന്നംകുളത്തുകാരൻ


 മലയാളത്തിലെ പുതുനിര കവികളിൽ നല്ല കവികളിലൊരാളായ റഫീക്ക് അഹമ്മദിന് 62-ാം പിറന്നാൾ ഒപ്പം പട്ടെഴുത്തിന്റെ 25-ാം വർഷം ✨


തൊണ്ണൂറുകൾക്കു ശേഷം മലയാളകവിതയിൽ സജീവമായ ഒരു തലമുറയുടെ ഭാഗമായിരിക്കുമ്പോഴും തീർത്തും വ്യത്യസ്തമായ ഒരു കാവ്യവഴിയിലൂടെ നടന്ന.... നടന്നു കൊണ്ടേയിരിക്കുന്ന കവിയും ഗാനചയിതാവുമായ റഫീക്ക് അഹമ്മദ്.  പി. ഭാസ്കരനും യൂസഫലി കേച്ചേരിക്കും ശേഷം മലയാള സിനിമയിൽ ഗസലിന്റെ പദഘടന ഏറ്റവും വ്യത്യസ്തമായി ഉപയോഗിച്ചത് റഫീക്ക് അഹമ്മദാണ്. തൃശൂർ ജില്ലയിലെ അക്കിക്കാവിൽ 1961 ഡിസംബർ 17ന് ജനനം. പിതാവ് സയ്യിദ് സജ്ജാദ്

ഹുസൈൻ. മാതാവ് തിത്തായിക്കുട്ടി. പെരുമ്പിലാവ് എൽ.എം.യു.പി സ്കൂൾ, ടി.എം. ഹൈസ്കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് സർവീസിൽ ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങൾ. ഗാനരചനയ്ക്ക് 4 തവണ സംസ്ഥാന അവാർഡ്. 7 കവിതാ സമാഹാരങ്ങളും 2 ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചു.  ആദ്യകാലത്തെ പാട്ടെഴുത്തുകാരിൽ ഈണത്തിനനുസരിച്ച് പാട്ടെഴുതിയവരിൽ പ്രധാനികൾ ഒ.എൻ.വി, ശ്രീകുമാരൻതമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, പൂവ്വച്ചൽ ഖാദർ, മങ്കൊമ്പ് തുടങ്ങിയവരാണ്. പിന്നെ കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി... പഴയ കാല രചയിതാക്കളായ ഭാസ്കരൻമാഷും വയലാറും വളരെക്കുറച്ചു മാത്രമേ ഈണത്തിനനുസരിച്ച് എഴുതിയിട്ടുള്ളൂ.  


🎸പറയാൻ മറന്ന പരിഭവങ്ങൾ... (ഗർഷോം) ആണ് ആദ്യഗാനം. തുടർന്ന് 

🎸രാക്കിളിതൻ.....(പെരുമഴക്കാലം)  

🎻 ഈ കൽപ്പടവിൽ ഈ മരത്തണലിൽ.... (ഔട്ട് ഓഫ് സിലബസ്)

🎸 തട്ടം പിടിച്ചു വലിക്കല്ലേ.... (പരദേശി)  🎻മെയ്മാസമേ നിൻനെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ.....(ലാപ്ടോപ്പ് )  

🎸 കണ്ണോടു കണ്ണോരം....(വീരപുത്രൻ) 

🎻 കിഴക്കു പൂക്കും..... (അൻവർ)

🎸 കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്.....

🎻 കൊണ്ടോരാം കൊണ്ടോരാം.....

🎸 മയിൽപീലി ഇളകുന്നു കണ്ണാ.....

🎻 തെക്കിനി കോലായിൽ...

സംസ്ഥാന അവാർഡ് നേടിയ വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലെ

🎸 തിരമാലയാണ് നീ.....

🎸 മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍...

🎻 മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ....

🎻 കഥയ മമ കഥയ മമ.... 

🎸 ആ നദിയോരം..... (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്)  🎻 കാറ്റേ കാറ്റേ.... (സെല്ലുലോയ്ഡ്).

🎸 കണ്ടതിനുമപ്പുറമുള്ളൊരു കാഴ്ചകൾ.... (ലേഡീസ് ആൻഡ് ജെന്റിൽമെൻ), ആദാമിന്റെ മകൻ അബുവിലെ 

🎸 മുത്തോല കുന്നത്തെ.... 🎻 കിനാവിന്റെ മിനാരത്തിൽ.... രചിച്ച പാട്ടുകളെല്ലാം മികച്ചതാണ്.


 🎸 ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ

ഉമ്മ പുറത്തു തനിച്ചുനിൽക്കെ

പെട്ടെന്നു വന്നൂ പെരുമഴ.... വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയെപ്പോലെ ഉജ്വലമായ രചനകളാണു റഫീക്കിനെ മലയാളത്തിലെ കാവ്യാസ്വാദകർക്കു പ്രിയപ്പെട്ടവനാക്കിയത്. 


‘‘കഴിഞ്ഞ മൂന്നു ദശകങ്ങളിൽ രചന തുടങ്ങിയ കവികളിൽ ഓരോ പത്തിലും പത്തായം നിറയ്ക്കാൻ, കുറച്ചു വാക്കുകൾ വിതച്ചു നൂറുമേനി കൊയ്യാൻ കഴിഞ്ഞ കർഷകൻ റഫീക്കാണ്.... " എം. ലീലാവതി റഫീക്കിന്റെ കവിതകളെ കുറിച്ച്  ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്.


ബോംബെ മാർച്ച് 31 എന്ന സിനിമയിലെ

🎻 നിയോഗമറിയാതെ പാറും ശരങ്ങൾ പോലെ...

ഇമ്മാനുവേൽ എന്ന ചിത്രത്തിലെ 

🎸എന്നോടുകൂടെ ഇരിക്കുന്ന ദൈവമേ.... എന്ന ക്രിസ്തീയ പ്രാർഥനാഗാന

ത്തിന് ഒരു പുതുമയുണ്ട്.


🎻 ഉമ്മക്കുലുസു മരിച്ചന്നു രാത്രിയിൽ

ഉമ്മ തനിച്ചു പുറത്തു നിന്നു

ഉറ്റവരൊക്കെയും പോയിരുന്നു

മുറ്റമോ ശൂന്യമായ്ത്തീർന്നിരുന്നു.... മലയാള ഭാഷയുടെ കവിതാപാരമ്പര്യത്തെക്കുറിച്ച് ആശങ്കപ്പെടാതെ, കവിതയിൽ സ്വന്തം സ്വത്ത്വം കാത്തുസൂക്ഷിക്കാൻ റഫീക്ക് അഹമ്മദ് എന്നും ശ്രദ്ധിച്ചിരുന്നു.   


കൃതികൾ : സ്വപ്ന വാങ്മൂലം (1996), പാറയിൽ പണിഞ്ഞത് (2000), ആൾമറ (2004), ചീട്ടുകളിക്കാർ (2007)

ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാൽ, റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013), അഴുക്കില്ലം (നോവൽ) -2015 

കടപ്പാട്. വിവിധ മാധ്യമങ്ങൾ.

📌 Saji Abhiramam😍😍😍😍😍

കുന്നംകുളത്തു കാരൻ നാഗൽ സായ്‌പ് 🙏


🎻 സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു.....

എൻ സ്വദേശം കാന്മത്തിന്നായ് ഞാൻ തനിയെ പോകുന്നു......


📌 മലയാളത്തിൽ ഏറ്റവുമധികം പ്രചാരം നേടിയ ക്രിസ്തീയഗാനങ്ങളിലൊന്നായ ഈ ഗാനത്തിന് 125 വർഷം പിന്നിട്ടു.


✒️ കൃസ്ത്യൻ സമുദായത്തിന്റെ ശവഘോഷ യാത്രയിൽ ആലപിക്കുന്ന ഈ ഗാനം രചിച്ചത് മലയാളിയല്ല എന്ന കാര്യം എത്രപേർക്ക്  അറിയാം.


🎙️ ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട ഈ വിലാപ ഗാനം രചിച്ചത്  ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷണറിയാണ്. പ്രത്യാശാഗീതമെന്ന നിലയിൽ 1897-ൽ എഴുതിയ ഈ ഗാനം  പിന്നീട് വിലാപഗാനമായി മാറുകയായിരുന്നു. ലോകയാത്ര അവസാനിക്കുന്നിടത്ത് നിത്യയാത്ര ആരംഭിക്കുന്നുവെന്ന ദാർശനികതലം മുന്നോട്ടുവെക്കുന്ന ഗാനം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പങ്കുവെക്കുന്നതാണ്. കുന്നംകുളത്തുനിന്ന് കണ്ണൂരിലേക്ക് കാളവണ്ടിയിൽ യാത്രചെയ്യുമ്പോഴായിരുന്നു 20 വരികളുള്ള ഈ ഗാനത്തിന്റെ പിറവി. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘അരനാഴികനേരം’ എന്ന ചലച്ചിത്രത്തിൽ വയലാർ രാമവർമ്മ ഈ പാട്ട് അല്പം രൂപമാറ്റം വരുത്തി ഉപയോഗിച്ചതോടെയാണ് പ്രസിദ്ധമായത്. വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകിയ പാട്ടാണെന്നാണ്  തെറ്റിദ്ധരിച്ചത്.


🪕എൻ സ്വദേശം കാൺമതിന് ബദ്ധപ്പെട്ടോടീടുന്നു.... എന്ന നാഗലിന്റെ വരികൾ 🪕 ബദ്ധപ്പെട്ടോടീടുന്നു.....’ എന്നതിനുപകരം ‘ഞാൻ തനിയെ പോകുന്നു.... എന്ന് വയലാർ മാറ്റിയെഴുതി. കൂടാതെ, 🪕 യേശുവേ നിനക്ക് സ്‌ത്രോത്രം......

വേഗം നിന്നെകാണും ഞാൻ...... എന്ന വരികൾക്കുപകരം

🪕ആകെയരനാഴിക മാത്രം ഈയുടുപ്പ് മാറ്റുവാൻ..... എന്നും കൂട്ടി ചേർത്തു.

🪕 രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉറങ്ങീടുന്നു, അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു..... എന്ന വരികൾ ലോകയാത്രയുടെ മാത്രമല്ല, മരണാനന്തര ജീവിതത്തെക്കൂടി സൂചിപ്പിക്കുന്നുവെന്നാണ് വ്യാഖ്യാനം.

🪕ഓ മൈ ഡാർലിങ് ക്ളമന്റൈൻ.. എന്ന അമേരിക്കൻ നാടോടി ഗാനത്തിന്റെ ഈണമാണ് ഈ പാട്ടിന് അദ്ദേഹം നൽകിയത്.


✨ ഫോൾബ്രെഷ്റ്റ് നാഗൽ.


1867-ൽ ജർമനിയിലെ ഹസ്സൻ നഗരത്തിൽ ജനിച്ചു. സുവിശേഷ ദൗത്യവുമായി 22-ാം വയസ്സിൽ കേരളത്തിലെത്തി. ബ്രദറൺ സഭയിൽ പ്രവർത്തിച്ച  അർധമലയാളിയായ ഹാരിയറ്റ് മിച്ചലിനെ വിവാഹം ചെയ്തു. മലയാളം പഠിച്ച നാഗൽ, എഴുപതിലധികം മലയാളഗാനങ്ങളെഴുതി. 1897-ലാണ് 🎸സമയമാം രഥത്തിൽ.... എന്ന പാട്ടെഴുതിയത്. 1914-ൽ ജർമനിയിലേക്ക് മടങ്ങി. തിരിച്ചുവരാനായിരുന്നു ആഗ്രഹമെങ്കിലും ഒന്നാംലോകയുദ്ധംകാരണം കഴിഞ്ഞില്ല. 1921-ലായിരുന്നു മരണം. അദ്ദേഹത്തിന്റെ സ്മരണയിൽ കുന്നംകുളം പട്ടാമ്പി റോഡിനെയും  യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് നഗരസഭ നാഗൽ റോഡെന്ന് പേരിട്ട‌ിട്ടുണ്ട്.

കടപ്പാട്. അനീഷ് ജേക്കബ്ബ്‌.

Saji Abhiramam📌

≠===================

കുന്നംകുളത്തങ്ങാടിയിലൂടെ 
ഒരു കാൽനടസഞ്ചാരം .

കേരള പ്രാദേശികചരിത്ര പഠനസമിതി ജനുവരി 6 ന് കുന്നംകുളത്തു നടത്തിയ ഹെറിറ്റേജ് വോക്ക് വിജയകരമായി പര്യവസാനിച്ചു! വേറിട്ട സാംസ്കാരികത്തനിമ നിലനിൽക്കുന്ന ഈ നാടിന്റെ ചരിത്രവും പൈതൃകവും നേരിൽ കണ്ടും കേട്ടും അറിയണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ്.  സ്വന്തം ജന്മദേശം മാത്രമല്ല സവിശേഷമായ സാംസ്കാരികചരിത്രമുള്ള ജനവാസകേന്ദ്രങ്ങളൊക്കെയും സന്ദർശിച്ച് ചരിത്രം പഠിക്കുന്ന ശീലം പ്രാദേശിക സ്വത്വാഭിമാനത്തിൽ അഭിരമിക്കാത്ത ഏതൊരു ചരിത്രാന്വേഷിയും വച്ചുപുലർത്തുന്ന കാര്യമാണ്.

ഏറെ പഴക്കമുള്ള ഒരു വണികപട്ടണമെന്ന നിലയിൽ കുന്നംകുളത്തിനുണ്ടായിരുന്ന പ്രാധാന്യം വേണ്ടുംവണ്ണം കേരളചരിത്രകാരന്മാരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നു തോന്നുന്നു. മഹാശിലായുഗ സംസ്കാരം മുതൽ തുടരുന്ന കുടിയേറ്റചരിത്രം കുന്നംകുളത്തിനും സമീപപ്രദേശങ്ങൾക്കുമുണ്ട്. നാലു മണിക്കൂർ കൊണ്ട് കാൽനടയായി എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിലാണ് ഇവിടുത്തെ പ്രാചീന ചരിത്രസ്മാരകങ്ങളൊക്കെയും കാണപ്പെടുന്നത്. അതിനാൽ തന്നെ മൂന്നു കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ കഴിയുംവിധം കുന്നംകുളത്തെ വിവിധ അങ്ങാടികളിലൂടെയുള്ള നടത്തമാണ് തീരുമാനിച്ചിരുന്നത്.

ചാട്ടുകുളങ്ങര നസ്രാണികൾ  എന്നറിയപ്പെടുന്ന പ്രത്യേക സാംസ്കാരികത്തനിമ സൂക്ഷിക്കുന്ന സുറിയാനിക്കാർ മാത്രമാണ് വിവിധ വ്യാപാരങ്ങളും കുടിൽ വ്യവസായങ്ങളും ചെയ്ത് നൂറ്റാണ്ടുകളായി ഇവിടുത്തെ അങ്ങാടികൾക്കുള്ളിൽ ജീവിച്ചുവന്നിരുന്നത്. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി ആധുനികമായ പരിഷ്കാരങ്ങളോടെ ഇന്നു നാം കാണുന്ന കുന്നംകുളം നഗരത്തിൻ പടിഞ്ഞാറുഭാഗത്താണ് പഴയ കുന്നംകുളത്തെ പട്ടണ സംവിധാനമായ അങ്ങാടികളുടെ സഞ്ചയം കാണപ്പെടുന്നത്.

ദേശീയപാതയോടു ചേർന്ന കുന്നത്തങ്ങാടി മുതൽ തലപ്പിള്ളി രാജവംശത്തിന്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന മണക്കുളം വരെയും കിഴക്കു -പടിഞ്ഞാറായി നീളുന്ന പാതയും തെക്കേ അങ്ങാടി മുതൽ ചിറളയം വരെ തെക്കു-വടക്കായി നീളുന്ന പാതയും സന്ധിക്കുന്ന നടുപന്തിയും കൃത്യമായും ഒരു കുരിശിന്റെ ആകൃതി കുന്നംകുളത്തങ്ങാടിക്ക് നൽകിയിരിക്കുന്നു. ഈ പാതകളുടെ ഇരുവശങ്ങളിലുമായും ഈ പാതകളെ പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി ചെറുപാതകളുടെ ഇരുവശങ്ങളിലുമായും തൊട്ടുതൊട്ടിരിക്കുന്ന പ്രത്യേക വാസ്തുവിദ്യാനിർമ്മിതികളായ കടമുറികളും വീടുകളുമാണ് കുന്നംകുളത്തങ്ങാടിയുടെ കാഴ്ചയെ വേറിട്ടതാക്കുന്നത്. വിപുലമായ വ്യാപാരങ്ങളൊന്നും ഇന്നിവിടെ കാണാൻ കഴിയില്ല. കേരളത്തിലെ പരമ്പരാഗതമായ ഏതൊരങ്ങാടിക്കും സംഭവിച്ചതു പോലെയുള്ള വൃദ്ധിക്ഷയം  കുന്നംകുളത്തിനും സംഭവിച്ചിരിക്കുന്നു. ഇവിടുത്തെ അങ്ങാടികൾ ഇന്നു കേവലം ജനവാസമേഖലകൾ മാത്രമായി മാറിയിരിക്കുന്നു. വീടുകളുടെ മുൻഭാഗത്തെ കടമുറി പരിഷ്കരിച്ച് സ്വീകരണ മുറികളാക്കിയിരിക്കുന്നു. പഴയ കച്ചവടക്കാരുടെ പിൻതലമുറ തൊഴിൽ തേടി ദേശാന്തരഗമനം ചെയ്തിരിക്കുന്നു. കുന്നംകുളം ടൗണിൽ തന്നെ വ്യാപാരശാലകൾ നടത്തുന്നവരുണ്ട്. കേരളത്തിലെ മറ്റു നഗരങ്ങളിലേക്ക് ചേക്കേറി വ്യാപാരം ചെയ്യുന്നവരുണ്ട്. തങ്ങളുടെ പാരമ്പര്യത്തിൽ അലിഞ്ഞുചേർന്ന വണികസംസ്കാരത്തെ കുന്നംകുളത്തുകാർ ഇന്നും കൈവിട്ടിട്ടില്ല.

അങ്ങാടികളിൽ പൂർണ്ണമായും പുത്തൻകൂർ നസ്രാണികളാണ് താമസമെന്നു പറഞ്ഞുവല്ലോ. മറ്റുള്ള ജനസമൂഹങ്ങൾ അങ്ങാടിയുടെ പുറത്തും ചുറ്റിലുമായി വസിക്കുന്നു. തികഞ്ഞ സെക്യു😍😍😍😍😍

കുന്നംകുളത്തു വേരുകളുള്ള...സേവ്യർ തോമസ് അറക്കൽ, കണ്ടക്കടവിൽ  നിന്നൊരു  സംവിധായകൻ...

അറിയുമോ  നിങ്ങൾ  വിമൽ കുമാറിനെ ?

കേട്ടിട്ടുണ്ടോ  ഇങ്ങനെയൊരു  സംവിധായകനെ  കുറിച്ചു  ?

നിങ്ങൾക്ക്  ഈ  പോസ്റ്റ്   ഷെയർ  ചെയ്യാം  എന്റെ  പേരൊഴിവാക്കാതെ . അത്  കൂടുതൽ  അഭിപ്രായങ്ങളും , വിവരങ്ങളും ലഭ്യമാകുന്നതിനാണ് - മൻസൂർ നൈന -

യഥാർത്ഥ  പേര്  X.T. അറക്കൽ  എന്ന സേവ്യർ  തോമസ്  അറക്കൽ , സിനിമയ്ക്ക്  വേണ്ടി  വിമൽ കുമാർ  എന്ന  പേര്  സ്വീകരിച്ചു .  'തിരമാല'  എന്ന  ചിത്രത്തിന്റെ  സംവിധാനവും  സംഗീത സംവിധാനവും , 'പുത്രധർമ്മം ' എന്ന സിനിമയുടെ  സംഗീതവും  സംവിധാനവും , ' അച്ചനും മകനും ' എന്ന സിനിമയുടെ  സംവിധാനം  കൂടാതെ  'ബാല്യകാലസഖി' യുടെ  നിർമ്മാണ  മേൽനോട്ടം , ഉമ്മ , സീത , നീലി സാലി , എന്നീ  സിനിമകളുടെ  തിരക്കഥയും സംവിധാന മേൽനോട്ടവും  അങ്ങനെ  സംവിധാനം , തിരക്കഥ , സംഗീത സംവിധാനം  എന്നീ  മേഖലകളിൽ  കഴിവു  തെളിയിച്ച  പ്രതിഭ , 50  കളിൽ  മലായാള  സിനിമാ രംഗത്ത്  നിറഞ്ഞു  നിന്ന  വിമൽ കുമാർ  എന്ന  തോമസ്  അറക്കൽ  . 

തോമസ്  ബർലി , അശോക്  മാർഷൽ  എന്നിവരുമായുള്ള  സംഭാഷണമാണ്  വിമൽ കുമാറിനെ  കുറിച്ച്  എഴുതണമെന്നു  തോന്നിയത് . 

ഫോർട്ടുക്കൊച്ചിയിൽ  നിന്നു  ഏകദേശം  12  കിലോമീറ്ററും , തോപ്പുംപടിയിൽ  നിന്നു  10  കിലോമീറ്ററുമാണ്   കണ്ടക്കടവ്  എത്തുവാനുള്ള  ദൂരം . ചെല്ലാനം - കുമ്പളങ്ങി  ഗ്രാമങ്ങളുടെ  അതിരുകൾ  പങ്കിടുന്ന  പ്രദേശമാണ് കണ്ടക്കടവ് . ദൃശ്യ മനോഹരമായ  കണ്ടക്കടവ്   കണ്ടൽ കാടുകളും , പാടശേഖരങ്ങളും , ചെമ്മീൻ കെട്ടുകളാലും  കണ്ണുകൾക്ക്  വിരുന്നൊരുക്കുന്നു . നാടൻ  പക്ഷികളും  വിരുന്നെത്തുന്ന  ദേശാടന പക്ഷികളും  കണ്ടക്കടവിൽ  പറന്നിറങ്ങുന്നു  പ്രത്യേകിച്ച്  pelican ( ഞ്ഞാറപ്പക്ഷി ) ഉം , flemingo ( രാജഹംസം ) യും . 
കണ്ടൽ കാടുകളാൽ  തിങ്ങി  നിറഞ്ഞ  കണ്ടൽ കടവുള്ള  ഈ  പ്രദേശം  പിന്നീട്  'കണ്ടക്കടവ് ' ആയി  മാറി .

പതിനാറാം  നൂറ്റാണ്ടിൽ  ഗോവയിൽ നിന്നു  കൊച്ചിയിലേക്ക്   കുടിയേറിയ  കൊങ്കണികളായിരുന്നു  ചെല്ലാനം , കണ്ടക്കടവ്  ഭാഗങ്ങളിൽ ഏറെയും  വസിച്ചിരുന്നത്. അതൊക്കെ  പിന്നീട്  ഒരവസരത്തിൽ  പറയാം . 

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ( 1780 )  തൃശൂർ  ജില്ലയിലെ  കുന്നംകുളത്ത്  നിന്നും  കണ്ടക്കടവ്  പ്രദേശത്തേക്ക്  കുടിയേറിയവരാണ്  അറക്കൽ  കുടുംബം .
അറക്കൽ തൊമ്മൻ സേവ്യറിന്റെ  നാലാമത്തെ  മകനായ  സേവ്യർ തോമസ്  അറക്കൽ  കുമ്പളങ്ങി സെന്റ് പീറ്റേർസ് ഹൈസ്ക്കൂളിൽ  നിന്നും , എറണാകുളം മഹാരാജാസ്  കോളേജിൽ  നിന്നും  വിദ്യാഭ്യാസം  പൂർത്തിയാക്കി . സ്ക്കൂളിലും കോളേജിലും  പഠിക്കുമ്പോൾ  തന്നെ നാടകങ്ങളോടും , സംഗീതത്തോടും അദ്ദേഹത്തിനു  വലിയ കമ്പമായിരുന്നു .

പൂനയിലെ  ഓഡിനൻസ്  ഫാക്ടറിയിൽ  ജോലി  ചെയ്യുകയായിരുന്ന  സേവ്യർ തോമസിന്റെ  സംഗീതത്തിൽ  ആകൃഷ്ട്ടനായി  ഫാക്ടറിയിലെ  മാനേജിംഗ്  ഡയറക്ടറായിരുന്ന സായിപ്പ്  സേവ്യർ അറക്കലിന്  സാമ്പത്തിക സഹായം  നൽകി  കർണാട്ടിക്കും , ഹിന്ദുസ്ഥാനി  സംഗീതവും  പഠിപ്പിച്ചു. 

ബോളീവുഡിൽ  സംഗീത സംവിധായകനായി  സേവ്യർ  തോമസ്  തന്റെ  സിനിമാ  ജീവിതം  ആരംഭിച്ചു . കൂടാതെ  രണ്ടു  മൂന്ന്  തമിഴ്  സിനിമകളിൽ  അഭിനയിക്കുകയും  ചെയ്തു. വിമൽ കുമാർ എന്ന പേര് സ്വീകരിച്ചതോടെ  പിന്നീടങ്ങോട്ട്  സേവ്യർ തോമസ്  വിമൽ കുമാറായി  അറിയപ്പെട്ടു.

പൂനെയിൽ  പാലൂസ്കറിന്റെ  സംഗീത  സഹായിയായി  പ്രവർത്തിച്ചിരുന്ന  സന്ദർഭത്തിലാണ്  പാലൂസ്കറിന്റെ  ശിഷ്യ  മറാത്തി സ്വദേശിനിയായ  ബ്രാഹ്മണയുവതിയുമായി  അടുപ്പത്തിലാവുന്നത് . വിമൽ കുമാറിനെ വിവാഹം  ചെയ്ത  അവർ  പിന്നീട്  മേരി  എന്ന  പേര്  സ്വീകരിച്ചു . ഈ  ദാമ്പത്യ ബന്ധത്തിൽ  ജനിച്ച  ആദ്യ  കുഞ്ഞ്  മരണപ്പെട്ടു. പിന്നീട്  നാല്  മക്കളുണ്ടായി ക്ലാരൻസ് , സ്റ്റെല്ല , സ്റ്റാൻലി , തങ്കം  എന്നിവരാണത് . ഇതിൽ  സ്റ്റെല്ലയും , തങ്കമ്മയും  ജീവിച്ചിരിപ്പുണ്ട്

വിമൽ കുമാർ  ബോംബെയിൽ  തന്റെ  മകളുടെ  പേരിൽ  സ്റ്റെല്ല  കമ്പെയിൻസ്  എന്ന   ഒരു  പ്രൊഡക്ഷൻ  തുടങ്ങി . സ്റ്റെല്ല  ഇപ്പോൾ  കാനഡയിൽ  സ്ഥിരവാസമാണ് . 
ഭാര്യ  മരണപ്പെട്ടതോടെ  വിമൽ കുമാർ  തന്റെ  ജീവിതം  ബോംബെയിൽ  നിന്നു  നാട്ടിലേക്ക്  പറിച്ചു നട്ടു . 

വിമൽ കുമാർ   തിരുവനന്തപുരത്ത്  സുബ്രമണ്യത്തിന്റെ  മെറിലാന്റ്  സ്റ്റുഡിയോയിൽ  ജോലി  നോക്കി . പിന്നീട്  ആലപ്പുഴ  ഉദയാ സ്റ്റുഡിയോയിലും  പ്രവർത്തിച്ചു . ഉദയാ  സ്റ്റുഡിയോയിൽ  അക്കാലത്ത്  നിർമ്മിച്ച  ഉമ്മ , സീത , നീലി സാലി  എന്നീ  സിനിമകളുടെ  തിരക്കഥയും , സംവിധാന  മേൽനോട്ടവും  വിമൽ കുമാർ  നിർവ്വഹിച്ചു . 

കാഞ്ഞിരപ്പള്ളിക്കാരനായ  പി.ആർ.എസ്. പിള്ള  ഒരു  മലയാള  സിനിമ നിർമ്മിക്കാനുള്ള  തയ്യാറെടുപ്പിലായിരുന്നു .
' തിരമാല ' എന്നു  പേര്  നൽകിയ  സിനിമയുടെ  സംവിധായകനായി  വിമൽ കുമാറിനെ  പിള്ള  കണ്ടെത്തുന്നു . ഈ  സിനിമയുടെ  സംവിധാനം  മാത്രമല്ല  സംഗീത സംവിധാനവും  നിർവ്വഹിച്ചത്  വിമൽ കുമാറാണ് . പി.ആർ.എസ്. പിള്ള  പിന്നീട്  കേരള സ്റ്റേറ്റ്  ഫിലിം ഡവലപ്പ്മെന്റ്  കോർപ്പറേഷന്റെ  ചെയർമാനും , മാനേജിംഗ്  ഡയറക്ടറുമായി. 

' തിരമാല ' സിനിമയുടെ  സംവിധാനത്തിനുള്ള  തീരുമാനവുമായി  വിമൽ കുമാർ  കൊച്ചിയിലെത്തുന്നു. അഭിനയമോഹവുമായി  നടക്കുന്ന  ഫോർട്ടുക്കൊച്ചി  കുരിശ്ശിങ്കൽ  തറവാട്ടിലെ  തോമസ്  ബർലിയുടെ  അടുത്തെത്തിയ  വിമൽ കുമാറിന്റെ  അപ്രതീക്ഷിതമായ  ചോദ്യം " ഞാനൊരു സിനിമ  എടുക്കാൻ  ഉദ്ദേശിക്കുന്നു . താങ്കൾക്കതിൽ  അഭിനയിക്കാമോ  ?" 

വിമൽ കുമാർ  കുരിശ്ശിങ്കൽ  തറവാട്ടിലെ  തോമസ് ബർലിയുടെ  അരികിലെത്താൻ  കാരണം വിമൽ കുമറിന്റെയും  , തോമസ്  ബർലിയുടെയും  കുടുംബങ്ങൾ  തമ്മിലുള്ള  ബന്ധം  തന്നെ .  കൊടുങ്ങല്ലൂരിൽ  പായ്കപ്പൽ  നിർമ്മാണ  വ്യവസായത്തിൽ
ഏർപ്പെട്ടിരുന്ന  തോമസ്  ബർലിയുടെ  കുരിശ്ശിങ്കൽ  തറവാട്  പിന്നീട്  ബ്രിട്ടീഷ്  കൊച്ചിയിലേക്ക്  പറിച്ചുനടപ്പെട്ടവരാണ് . തൃശൂർ  ജില്ലയിലെ  കുന്നംകുളത്ത്  നിന്നും  കണ്ടക്കടവ്  എത്തിയ  അറക്കൽ  കുടുംബവുമായി  കുരിശ്ശിങ്കൽ  തറവാടിന്  ബന്ധങ്ങളുണ്ട്. 

സിനിമയിൽ  അഭിനയിക്കുവാനുള്ള  ആവേശത്തോടെ  മേക്കപ്പ് ടെസ്റ്റിനായി  തിരുവന്തപുരത്തേക്ക്  പുറപ്പെടുന്നതിനു  ഒരുക്കങ്ങൾ  നടക്കുന്നതിനിടയിലാണ്  രണ്ടു പേർ ഒരു ക്യാമറ വിൽക്കുന്നതിനായി  ഫോർട്ടുക്കൊച്ചിയിലെ  കുരിശ്ശിങ്കൽ  തറവാട്ടിൽ  തോമസ്  ബർലിയുടെ  അച്ചന്റെ  അരികിലെത്തുന്നത് .  നാടക നടൻ  എഡ്ഡി മാസ്റ്ററും  മറ്റൊരാൾ  
' നീലക്കുയിൽ ' , 'ചെമ്മീൻ' എന്നീ  സിനിമകളിലൂടെ   പിന്നീട്  സിനിമാ ലോകത്ത്  തന്നെ  ചർച്ചയായി  മാറിയ  രാമു കാര്യാട്ടുമായിരുന്നു  അവർ  . 

ക്യാമറ  വിൽക്കാൻ  കഴിഞ്ഞില്ല  പക്ഷെ  തിരുവനന്തപുരത്തേക്കുള്ള  യാത്രയിൽ  ബർലിയോടൊപ്പം  ഇവരുമുണ്ടായിരുന്നു. 
അങ്ങനെ 'തിരമാല ' യുടെ സംവിധായകൻ
വിമൽ കുമാറും , രാമുകാര്യാട്ട്    
സഹസംവിധായകനുമായി . ഈ  സിനിമയുടെ  ആദ്യ  ഷോട്ട്  എടുത്തത്  രാമു കാര്യാട്ടായിരുന്നു . 1953  ൽ  നിർമ്മിച്ച  ഈ  ചിത്രത്തിന്റെ  സംഗീത  സംവിധായകനും  വിമൽ കുമാറായിരുന്നു. 

തോമസ്  ബർലി  നായകനായ  ഈ  ചിത്രത്തിൽ  വില്ലനായി  അഭിനയിച്ചത് 
പിന്നീട്  പ്രശസ്ത  നടനായി  മാറിയ  സത്യനായിരുന്നു . അക്കാലത്ത്  പ്രേംനസീറും , സത്യനും  രംഗത്ത്  വരുന്നതേയുള്ളു . മറ്റൊരു  രസകരമായ  കാര്യം  സംഗീത  സംവിധാനത്തിനായി  വിമൽ കുമാറിനെ  സഹായിക്കാൻ  അന്നു  കൊണ്ടു  വന്നത്  പിന്നീട്  മലയാള  സിനിമാ ചരിത്രത്തിൽ  മായ്ക്കാൻ  കഴിയാത്ത  അടയാളമായി  മാറിയ  എം.എസ്. ബാബു രാജിനെയാണ്  .

തോമസ്  ബർലി  ലോസ്  ആഞ്ചലസിലുള്ള  യൂണിവേഴ്സിറ്റി  ഓഫ്  കാലിഫോർണിയയിൽ  നിന്നു  അഭിനയം  പഠിച്ചിറങ്ങി . നിരവധി  മെക്സിക്കൻ ടി.വി. സീരിയലുകളിലും , ചില  ഇംഗ്ലീഷ്  ചിത്രങ്ങളിലും  വേഷങ്ങൾ  ചെയ്തു . അങ്ങനെ  ഫോർട്ടുക്കൊച്ചിക്കാരാനായ  തോമസ്  ബർലി  ഒരു  ഹോളിവുഡ്  നടനായി. 

കണ്ടക്കടവ്  പള്ളിയിൽ  നാടകവും , ഗാനവും , സംഗീതവും  എഴുതി  സംവിധാനം  ചെയ്ത  വിമൽ കുമാർ  ഈ  നാടകത്തിൽ നാട്ടിലെ  ചെറുപ്പക്കാരെയും  ചെറുപ്പക്കാരികളെയും  അഭിനയിപ്പിച്ച്  കൈയ്യടി നേടി. കൂടാതെ കണ്ടക്കടവ്  ശ്രീ കാർത്ത്യാനി ക്ഷേത്രത്തിൽ  ' ലങ്കാദഹനം ' എന്ന  നാടകം കൊങ്കണി  ഭാഷയിൽ  എഴുതി  കൊങ്കണികളായ  കുടുംബി  സമുദായക്കാരെ  മാത്രം  നടന്മാരാക്കി  സംവിധാനം  ചെയ്തു  അവതരിപ്പിച്ചു. 

1964  ശ്രീ  സെബാസ്റ്റ്യൻ  കുഞ്ഞു കുഞ്ഞു  ഭാഗവതരുടെ  അനുജൻ  ശ്രീ  ആലപ്പി  വിൻസെന്റിന്റെ  ആലുവയിലെ  തോട്ടുമുഖത്തുള്ള  അജന്താ  സ്റ്റുഡിയോയിൽ , പ്രശസ്ത  നോവലിസ്റ്റായ  കാനത്തിന്റെ  ' കാട്ടുമങ്ക '  എന്ന കഥ  സിനിമയാക്കുന്ന  തിരക്കുകൾക്കിടയിൽ ,
പെട്ടെന്ന്   വിമൽ കുമാറിന്   പക്ഷാഘാതം  സംഭവിക്കുകയായിരുന്നു . എറണാകുളത്ത്  കച്ചേരിപ്പടിയിലുള്ള  സർക്കാർ  ആയുർവേദ  ആശുപത്രിയിൽ  ദീർഘനാൾ ചികിത്സിച്ചു . ശേഷം  ജേഷ്ട്ട സഹോദരൻ  മാർഷലിന്റെ  വസതിയിൽ  വിശ്രമജീവിതം നയിക്കവേ  1968  -ൽ  വിമൽ കുമാർ  എന്ന  ആ  മഹാപ്രതിഭ  അന്തരിച്ചു .

* ചിത്രത്തിൽ  കാണുന്നത്   തിരമാലയിലെ  ഒരു  ഗാനരംഗത്തിന്റെ  ചിത്രീകരണമാണ്. നടുവിൽ  സംവിധായകൻ  വിമൽ കുമാർ.

കടപ്പാട് : മൻസൂർ  നൈന -  94462079221






 1992 ലെ പ്രീ ഡിഗ്രി exam കാലത്ത് തന്നെ മനുഷ്യന്മാരെ ചന്ദ്രനിലേക്കെത്തിക്കാൻ ശ്രമിച്ച ആളാണ് മുകുന്ദൻ മാഷ്...!!!


Attendance ഇല്ലാത്തതിനാൽ പരീക്ഷ എഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് മാഷ് ബക്കറിനെയും ഈയുള്ളവനെയും പ്രിൻസിപ്പൽ റൂമിൽ വെച്ച് നിറുത്തി പൊരിച്ചു കൊണ്ടിരിക്കുന്നു...


ബക്കറിനു അത്ര tension കണ്ടില്ല.. പക്ഷെ പരീക്ഷ എഴുതിയില്ലെന്നറിഞ്ഞാൽ എന്നെ വീട്ടിന്നു പുറത്താക്കും.. അതുറപ്പാണ്.ഞാൻ ആ ടെൻഷനിൽ നിൽക്കുമ്പോഴാണ് ബക്കറിനു നേരെ മുകുന്ദൻ മാഷിന്റെ ആക്രോശം!!


*അവന്റെ നിൽപ് കണ്ടില്ലേ.. ഒറ്റയടി അടിച്ചാൽ നീയൊക്കെ ചന്ദ്രനിൽ എത്തും... ട്ട്രാ..*


അത് കേട്ട് ആ ടെൻഷനിലും എനിക്ക് ചിരിക്കാതിരിക്കാൻ പറ്റിയില്ല..


അസമയത്തെ എന്റെ ചിരി കണ്ടതും മാഷ് ന്റെ നേരെ തിരിഞ്ഞു. എന്നിട്ട് ന്യായമായ ഒരു ചോദ്യം എന്നോട് ചോദിച്ചു??..


""കുട്ടിരാഷ്ട്രീയം കളിച്ചിട്ടാണ് അവന് (ബക്കർ )അറ്റന്റൻസ് ഇല്ലാത്തതെന്ന് മനസ്സിലാക്കാം....!!


പക്ഷെ നീയൊക്കെ എന്തുണ്ടാക്കിയിട്ടാ  അറ്റെൻഡൻസ് പോയത് ടാ *കുട്ടി സ്രാങ്കെ*,????."


സത്യം പറഞ്ഞാൽ എനിക്ക്  എന്റെ ആ അറ്റന്റൻസ് ഷോർട്ടേജിന്റെ രഹസ്യം ഇപ്പോഴും മനസ്സിലായിട്ടില്ല...!!!

🤔🤔🤔🤔🤔🤔🤔🤔🤔🤔🤔



എന്നേക്കാൾ പൈശാചികമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തിരുന്ന എത്ര വിരുതന്മാർ ഉള്ളിടത്താണ് എന്നോർക്കണം!!ആരുടെയൊക്കെയോ കറുത്ത കൈകൾ അതിന് പുറകിൽ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴും എനിക്ക് സംശയമുണ്ട്..ഗ്രൂപ്പിലുള്ള ചിലരൊക്കെ നിരീക്ഷണത്തിലുണ്ട്...😄






7😍😍😍


ഈയടുത്ത കാലം വരെ മക്കൾ രണ്ടുപേരും ക്രിസ്തുമസ്സിന് മാത്രം പുലരിയിൽ തന്നെ  ഉറക്കത്തിൽ നിന്നും ചാടി എഴുന്നേൽക്കും..

കാരണം മറ്റൊന്നുമല്ല

കഴിഞ്ഞ രാത്രിയിൽ ക്രിസ്തുമസ് അപ്പൂപ്പൻ അവർക്കു വേണ്ടി വാതിൽപടിയിൽ കൊണ്ടുവന്ന് വെക്കുന്ന സമ്മാനപൊതി എടുക്കണം...സമ്മാന പൊതിതുറന്നു നോക്കണം

  മനസ്സിൽ ആഗ്രഹിച്ച സമ്മാനം തന്നെയാണ് അവർക്ക് എപ്പോഴും കിട്ടാറുള്ളത്.  അച്ഛനോട് എത്ര പറഞ്ഞിട്ടും വാങ്ങിതരാത്തവയാവും പലപ്പോഴും ആ സമ്മാനങ്ങൾ..ഭാഗ്യത്തിന് എല്ലാ ക്രിസ്തുമസിനും അങ്ങനെതന്നെ!!


സമ്മാനത്തിനൊപ്പം അപ്പൂപ്പൻ ഒരു കത്തും വെക്കാറുണ്ട്.അത് വായിച്ച ശേഷമേ പൊതി തുറന്നുനോക്കാൻ പാടുള്ളൂ.. ഇല്ലെങ്കിൽ സമ്മാനം വെറും ചാരം മാത്രം ആവുമെന്ന് അവർക്കറിയാം.

നല്ല കുട്ടികളാവണം.. നന്നായി പഠിക്കണം.. മൂത്തവർ പറയുന്നത് അനുസരിക്കണം.. അങ്ങനെ അങ്ങനെ പോകും കത്തിലെ ഉപദേശങ്ങൾ!!!


പക്ഷെ കഴിഞ്ഞ രണ്ട് മൂന്നു വര്ഷങ്ങളായി അവർക്കു മനസ്സിൽ ചില കൊടും സംശയങ്ങൾ ഉയർന്നു വന്നു...നിഷ്കളങ്കമായ ബാല്യത്തിന്റെ ശേഷിപ്പ്അവരിൽ മെല്ലെ മെല്ലെ എരിഞ്ഞടങ്ങി തുടങ്ങിയതോടെ അവർ ആ കാത്തിരിപ്പ് അവസാനിപ്പിച്ചു...

അതോടെ അവർക്കു അപ്പൂപ്പനും സമ്മാനം തരാതെയായി. 


ബാല്യത്തിലെ ഓർമ്മകൾ എരിഞ്ഞടങ്ങാതിരിക്കാൻ എല്ലാ വർഷാന്ത്യവും നമ്മളുടെ മനസ്സിൽ വിരുന്നെത്തുന്ന അപ്പൂപ്പനെ നമുക്കും വരവേൽക്കാം...

ഏവർക്കും ക്രിസ്തുമസ് നവവത്സര ആശംസകൾ നേർന്നുകൊണ്ട്....

കിഷോർ ലാൽ 🍁


2026 മേയ് 19, ചൊവ്വാഴ്ച

KURUKKANPARA 

 






കുറുക്കൻപാറ 

കൽ വിഗ്രഹങ്ങളുടെ പണിപ്പുര 

കുന്നംകുളം ടൗണിൽ നിന്നും  3 കി മീ അകലെ ഗുരുവായൂർ റോഡിലാണ് കുറുക്കൻപാറ . വിദേശങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള കൽ വിഗ്രഹങ്ങളും കൊത്തുപണികളും ഇവിടെ നിന്ന് കയറ്റി അയക്കുന്നു .ഇവിടെയുള്ള  കരിങ്കൽ ക്വാറിയിലെ പാറ കല്ലുകലാണ് പ്രദേശവാസിയാകളായ കൊത്തുകല്പണിക്കാർ കൊത്തിയൊരുക്കുന്നത് .

 റോഡരികിൽ ഒരുക്കിയ കൊത്തുശാല കുടിലുകളിൽ ഇരുന്നാണ് ഇവർ കല്ല് കൊത്തുന്നത് .ശാലയ്ക്ക് മുന്നിലുള്ള ശില്പങ്ങളും  കൽ പണികളും  കാണുന്നത് കൗതുകമുള്ള കാഴ്ചയാണ് .കല്ലുകൊണ്ടുള്ള അമ്മി, ചെറു ഉലക്ക ,തുളസിത്തറ,ഇരിപ്പിടങ്ങൾ ,ടൈലുകൾ തുടങ്ങീ വൈവിധ്യമു ള്ള പലതും ഇവിടെ കാണുകയും വാങ്ങിക്കുകയും ചെയ്യാം. ഇടനിലക്കാരില്ലാതെ കൽ പണി ശാലകളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാൽ ഗുണവും ലാഭവും ഉറപ്പാക്കാനാവും .

ചരിത്രം -പന്തളത്തു നാരായണൻ നായർ എന്ന ആളാണ്ശി ല്പനിർമ്മാണത്തിനു തുടക്കം കുറിച്ചത് 

യേശുദാസ് റോഡ്..

അരനൂറ്റാണ്ട് മുൻപ് പാക്കിസ്ഥാന്റെ 2 ഫൈറ്റർ വിമാനങ്ങൾ വെടിവച്ചിട്ട വീരസൈനികന്റെ സ്മരണയുണർത്തുകയാണ്  യേശുദാസ് റോഡ്..

1965ലെ യുദ്ധത്തിൽ ഇന്ത്യയെ തകർക്കാൻ വന്ന രണ്ടു പാക്ക് ബോംബർ വിമാനങ്ങൾ അമൃത് സറിൽ വെടിവച്ചിട്ട ടീം .ലീഡറായിരുന്നു യേശുദാസൻ‍. 2 മാസത്തിനു ശേഷം തൃശൂരിൽ യേശുദാസൻ തീവണ്ടിയിറങ്ങി. ജനം ആഘോഷപൂർവ്വം വരവേറ്റു..തൃശൂർ റെയിൽവേ സ്റ്റേഷനിൽ യേശുദാസിനെ ആദരിച്ച് ഫലകം സ്ഥാപിച്ചു...കുന്നംകുളത്തു നിന്ന് പാലക്കാട്ടേയ്ക്കു താമസം മാറ്റിയ അദ്ദേഹം 2017 ഏപ്രിൽ ഒന്നിനു മരിച്ചു. 1986ൽ സുബേദാർ ആയി വിരമിച്ച ബേസിൽ യേശുദാസനെ രാജ്യം വീരചക്രം നൽകി ആദരിച്ചിരുന്നു...


കോഴിക്കോടിനേയും തിരുവനന്തപുരം വരെയും ബന്ധിപ്പിക്കുന്ന കനോലികനാലിനെ കുന്നംകുളവുമായി ബന്ധിപ്പിക്കാനായാൽ കുന്നംകുളത്തിന്റെ കച്ചവടത്തിന് പുരോഗതിയുണ്ടാകുമെന്ന ചിന്ത ഉദിച്ചു . നൂറടിത്തോട് എന്ന തോടിനെ വെട്ടിയൊരുക്കി  വെട്ടിക്കടവ് വരെ എത്തിച്ച് സാധനങ്ങൾ കടത്തി കച്ചവടം നടത്താനായി .കുന്നംകുളത്തിന്റെ കച്ചവട ചരിത്രത്തിൽ നൂറടിതോടിന്റെ പ്രസക്തി വലുതാണ് .


1880 കാലത്തുതന്നെ കുന്നംകുളത്ത് അച്ചടിശാലകൾ തുടങ്ങിയിരുന്നു.പാറമേൽ കുടുംബക്കാർ ആരംഭിച്ച പ്രസ്സ് കൈകുളങ്ങര രാമവാര്യരുടെ നേത്രത്വത്തിലാണ്  വളർന്നു വന്നത് .കേരളത്തിലെ ആദ്യ ഓഫ്സെറ്റ് പ്രസ്സ് ആരംഭിച്ചത്  1932 ൽ വിക്ടറി  പ്രസ് ആയിരുന്നു .ആദ്യം പഴഞ്ഞിയിൽ ആരംഭിച്ച പ്രസ്സ് പിന്നീട് കുന്നംകുളത്ത് വാൻ വിപ്ലവമാണ്  അച്ചടിചരിത്രത്തിൽ ഉണ്ടാക്കിയത്.രാജ്യത്തിലെ സെക്യൂരിറ്റി പ്രസ്സായ നാസിക്കിലെ പ്രെസ്സിൽ ഒരിക്കൽ തൊഴിലാളികൾ പണിമുടക്കിയപ്പോൾ ഇൻലന്റ് കുന്നംകുളത്തെ വിക്ടോറിയയിൽ അടിച്ചത്  ചരിത്രം . 1995 കാലത്ത് ജർമനിയിൽ നിന്ന് import  ചെയ്ത മെഷിനറി ഉപയോഗിച്ച് പാലക്കാട്ആ രംഭിച്ച പേപ്പർ മിൽ വലിയ ഒരു സംരംഭം തുടങ്ങി വെച്ചു .പിന്നീട് സർക്കാർ ഉടമസ്ഥതയിലുള്ള വെള്ളൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേപ്പർ ഉത്പാദനം നടന്ന  സമരത്തോടെ പൂട്ടേണ്ടി വന്നത് മറ്റൊരു ചരിത്രം .

dr  മാത്യു പുലിക്കോട്ടിൽ - 1766 ഹൈദരലി നസ്രാണി ഭൂ എന്ന് വിശേഷിപ്പിച്ചെന്നു സി-1789 ൽ ടിപ്പു ആക്രമണം ശേഷം തിരികെയെത്തിയതു കുന്നംകുളം പട്ടണത്തിൽ ആയിരുന്നു  1800 ൽ എത്തിയ ഫ്രാൻസിസ് ബുക്കനോ കണക്കെടുപ്പിനു എത്തി .കക്കാട് ആണ് താമസിച്ചത് .ഇതാണ് ആദ്യ ചരിത്ര വിവരണം . ആർത്താറ്റ്‌ പള്ളിക്കുള്ള ഉണ്ടായിരുന്ന അമ്പലത്തിലെ പിന്നീട് മാറ്റുകയുണ്ടായി .എല്ലാവശർഹവും ഓർത്തത് പള്ളി പെരുന്നാളിന് ചടങ്ങിന് വെളിച്ചപാട് വരുന്നത് തുടരുന്നു .

അങ്ങാടിപ്പുരകൾക്ക്  തടസ്സമെന്ന് പറഞ്ഞപ്രകാരം ശക്തൻ തമ്പുരാൻ ഇതിന്നിടയിൽ ഉണ്ടായിരുന്ന അമ്പലം അന്തിമഹാകാളൻ  കൃസ്ത്യാനികളുടെ പള്ളിയാക്കി .ആ അമ്പലത്തിന്റെ രൂപം  ഇതുവരെ അതേപടി നിലനിർത്തി അമ്പലം പള്ളിയായി .

കണ്ടെയ്നർ വേണമെങ്കിൽ മൊത്തം വാങ്ങി മൊത്തക്കച്ചവടം ചെയ്യാൻ പഠിച്ച കച്ചവടക്കാരുടെ നാടാണ് കുന്നംകുളം .

https://www.youtube.com/watch?v=wW0IVUI3eG4


തൃശൂർ വെട്ടിക്കടവിൽ മനോഹരമായ ഒരു കാഴ്ച്ചയുണ്ട്. വെറും കാഴ്ച്ചയല്ല കിളിയും പാടവും ചേർന്നുള്ള കിളിപ്പാടത്തിന്റെ കാഴ്ചകൾ. .

2024 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

TRIPS 4 U

തൃശ്ശൂർ ജില്ലയിലെ ഒരു എക്കോട്ടോറിസം കോറിഡോർ ആണ് പൂമല മുതൽ ചിമ്മിനി വരെയുള്ളപാത. മഴക്കാല മഴക്കാലത്ത് മാത്രം സജീവമാകുന്ന ചെറു വെള്ളച്ചാട്ടങ്ങളും വനാതിർത്തിയിലെ ക കുന്നുകൾ   കൊണ്ടുംമനോഹരമാണ് ഈ പ്രദേശം.  കഴിഞ്ഞദിവ സം ഒരു ടൂവീലരിൽ ഒരു ഓട്ടപ്പാച്ചിൽ  നടത്തി നോക്കി. വളരെ രസകരമായി തോന്നി യ ഒരു യാത്ര.

 സൂര്യോദയം കാണുക എന്ന ലക്ഷ്യം വെച്ച് പുലർച്ചെ ആദ്യം ചപ്പാറയിലേക്ക്. മേഘാവൃതമായതിനാൽ സൂര്യോദയം സാധ്യമായില്ലെങ്കിലും  മേഞ്ഞു നടന്ന  ആടുകൾ  നല്ലൊരു കാഴ്ച ഒരുക്കി.


 ചപ്പാറയിൽ നിന്ന് നേരെ അത്താഴക്കുണ്ട് ഡാമിലേക്ക്. കുറച്ച് ഫോട്ടോ ക്ലിക്കുകൾ.ഒടുവിൽ സമയ നഷ്ടം പേടിച്ച്  അടുത്ത സ്ഥലമായ വട്ടായിയിലേക്ക് വെച്ചുപിടിച്ചു . മഴക്കാലത്ത് മാത്രം  കാ നാൻ സാധിക്കുന്ന രണ്ടു ചെറു വെള്ളച്ചാട്ടങ്ങളാണ് ഇവിടെ ഉള്ളത്. ഈ അരുവിവന്നു ചേരുന്നത് ഒരു വലിയ ക്വാറിയിലാണ്.അവിടത്തെ ദൃശ്യങ്ങളും സുന്ദരം!


 ഇവിടെ അടുത്ത് തന്നെയുള്ള പാമ്പൂരാൻപാറയെ കുറിച്ച് പ്രദേശത്തുള്ളവരാണ് പറഞ്ഞത്. ചപ്പാരയോളം വലുതല്ലെങ്കിലും മനോഹരമായ ചെറു പാറക്കൂട്ടങ്ങളും പുല്ലുകളും കൊണ്ട്  ഈ പാറ.

******************////


കണ്ണൂർ ന്നു വരുന്ന വഴിക്ക് പെരുമ്പാവൂർ - മൂവാറ്റുപുഴ വഴി ആയിരിക്കുമല്ലോ വരുന്നത്. മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ പോയി മുലമറ്റം റൂട്ടിൽ ചെന്നാൽ ഇലവീഴാപൂഞ്ചിറ കാണാം. അവിടെ കണ്ടു തിരിച്ചു വാഗമൺ റൂട്ടിൽ കയറാം. ഏറ്റവും മനോഹരമായ വാഗമൺ റൂട്ട് ആണ് ആ റൂട്ട്. തങ്ങൾപാറ, Lake, കോലാഹലമേട്, വഴി കണ്ടു മൊട്ടക്കുന്ന് കണ്ടു ഒന്നുകിൽ തിരിച്ചിറങ്ങാം. തിരിച്ചു ഈരാറ്റുപേട്ട റൂട്ടിൽ വന്നു ഒന്നുകിൽ പാലയിലോ, വൈക്കം റൂട്ടിൽ എവടെ എങ്കിലും നല്ല ഹോട്ടൽ നോക്കി സ്റ്റേ എടുക്കാം. അവിടുന്ന് രാവിലെ ഇറങ്ങിയാൽ തലയോലപ്പറമ്പ് കാണിരമറ്റം വഴി മുളന്ത്തുരുത്തി വഴി തൃപ്പുണിത്തുറ ഹിൽ പാലസ് കാണാൻ കയറാം. രാവിലെ 10 മുതൽ ഓപ്പൺ ആണ്,12.30 ആകുമ്പോൾ അവിടുന്ന് ഇറങ്ങി നേരെ മറൈൻ ഡ്രൈവ് വഴി ഇറങ്ങി വാട്ടർ മെട്രോയിൽ കയറാം. അവിടുന്ന് ഒന്നുകിൽ മട്ടാഞ്ചേരി ജ്യൂത തെരുവ് കാണാം. അവിടുന്നു കായീസ് ബിരിയാണിയും കഴിച്ചു നേരെ ഫോർട്ട്‌ കൊച്ചി കണ്ടു തിരിച്ചു വാട്ടർ മെട്രോ പിടിക്കാം. അവിടുന്നു ബസ് എടുത്തു വേണേൽ Lulu Mall കാണാൻ പോകാം. ബസ് വൈറ്റില ഭാഗത്തു കൊണ്ട് ഇട്ടാൽ ലുലുവിൽ നിന്നും കുട്ടികളെ മെട്രോ ട്രെയിനിൽ കയറ്റി വൈറ്റില കൊണ്ട് ഇറക്കാം. അതിൽ കൂടുതൽ ടൈം കിട്ടുമെന്ന് തോന്നുന്നില്ല. ഹിൽ പാലസ് ഒഴിവാക്കിയാൽ ഉച്ച കഴിഞ്ഞു സുഭാഷ് പാർക്കിൽ കൊണ്ട് പോകാം.

😒😒😒😒🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️


കണ്ണൂരിലുള്ളവർക്ക് പെട്ടെന്ന് എത്താൻ പറ്റുന്ന വന പാതയാണ് നഗർഹൊളെ ടൈഗർ റിസേർവ് .. ഇരിട്ടി മാങ്കൂട്ടം ചുരം കയറി ഗോണിക്കൊപ്പ വഴി കാർമാഡ് ഗേറ്റിലൂടെ വനത്തിലേക്ക് കടന്നാൽ അധികം വാഹനങ്ങൾ ഇല്ലാത്ത പാതയിലൂടെ മൃഗങ്ങളെ കണ്ടു കൊണ്ട് യാത്ര ചെയ്യാം. ഈ മേഖലയിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ മാത്രമേ പ്രവേശനമുള്ളു . ബൈക് ഇത് വഴി കടത്തി വിടില്ല7


😍😍😍😍😍😍😍😍😍തൃശൂർ ജില്ലയിൽ പാലക്കാട് ബോർഡറിൽ താമസിച്ചിട്ടു പോലും ഇത്രേം നല്ലൊരു ട്രെക്കിങ്ങ് സ്പോട്ട് ഉണ്ടായിട്ട് അറിഞ്ഞിരുന്നില്ല..പാലക്കാട് ആലത്തൂർ അടുത്ത് വീഴുമല എന്ന മനോഹരമായ സ്ഥലം. കഴിഞ്ഞ ആഴ്ചയാണ് പോകാൻ കഴിഞ്ഞത്, അതിരാവിലെ ഉള്ള സന്ദർശനം വല്ലാത്തൊരു അനുഭവം ആയിരുന്നു. കഴിയുന്ന പോലെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് കമൻ്റിൽ കൊടുക്കുന്നു, ഇഷ്ട്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യണം. 


വീഴുമല (അഥവാ വീണമല) പാലക്കാട്‌ ജില്ലയിൽ ആലത്തൂരിനും (തെക്കും) ചിറ്റിലംചേരിക്കും (വടക്കും) ഇടയിൽ കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന 3-4 കി.മി. നീളമുള്ള ഒരു മലയാണ്. ഇടതൂർന്ന വനവും ഒട്ടേറെ ഔഷധസസ്യങ്ങളും കാട്ടുജീവികളും ഉണ്ടായിരുന്ന, വനം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ഈ മല കാലക്രമേണ അനധികൃത കയ്യേറ്റത്തിന്‌ വിധേയമായി. വനം ചുരുങ്ങി ഇപ്പോൾ മൊട്ടക്കുന്നുകളും സ്വകാര്യ റബ്ബർ പ്ലാന്റേഷനും കാണാം. വീഴുമലയുടെ കിഴക്കെ അറ്റം ഉയരം കുറവും പടിഞ്ഞാറെ അറ്റം ക്രമേണ ഉയരം കൂടിയുമാണ്‌. ഈ മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത്‌ വലിയ രണ്ട്‌ പാറകളുണ്ട്‌. രണ്ട്‌ പാറയുടെയും ഇടക്ക്‌ ഒരു വലിയ വിടവും കാണാം.


നീണ്ടുകിടക്കുന്ന വീഴുമലക്ക്‌ കേട്ടുകേൾവിയുള്ള ഒരു ഐതിഹ്യമുണ്ട്‌.


പണ്ട്‌ സീതാദേവിയെ രാവണന്റെ അടുക്കൽനിന്നും വീണ്ടെടുക്കുന്നതിനായി രാമലക്ഷ്മണന്മാർ ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ ലങ്ക ആക്രമിച്ച്‌ യുദ്ധം ചെയ്തപ്പോൾ, രാവണന്റെ പുത്രനായ ഇന്ദ്രജിത്ത്‌ ദിവ്യമായ നാഗാസ്ത്രം പ്രയോഗിക്കുകയും നാഗാസ്ത്രത്തിന്റെ ദിവ്യശക്തിയാൽ രാമലക്ഷ്മണന്മാർ അടക്കം പലരും ബോധമറ്റ്‌ യുദ്ധക്കളത്തിൽ വീഴുകയും ചെയ്തു. ചേതനയറ്റ്‌ കിടക്കുന്ന ഇവരെ ഉടനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ഒരു മാർഗ്ഗമേയുള്ളൂ - ജാംബവാൻ നിർദ്ദേശിച്ചു. കൈലാസപർവ്വതനിരകളിലെ ഋഷഭാദ്രി മലയിൽ കണ്ടുവരുന്ന വിവിധ അപൂർവ്വ ഔഷധസസ്യങ്ങൾ പിഴിഞ്ഞെടുത്ത സത്ത്‌ ഉടൻ വേണം. ജാംബവാന്റെ ഉപദേശപ്രകാരം അപൂർവ ഔഷധസസ്യങ്ങളായ മൃതസഞ്ജീവനി, വിശല്യകരണി, സന്താനകരണി, സുവർണകരണി എന്നിവ തേടി ഹനുമാൻ ഹിമാലയ പർവ്വതനിരകളിലേക്ക്‌ പറന്നു. അവിടെയെത്തിയ ഹനുമാൻ ഔഷധസസ്യങ്ങളുടെ പേര്‌ മറന്നതുകാരണം ഏതാണെന്നറിയാതെ ആ ഔഷധസസ്യങ്ങൾ സ്ഥിതിചെയ്തിരുന്ന ഋഷഭാദ്രി മലയെ അടിയോടെ പൊക്കി തന്റെ കൈയ്യിലേന്തി ലങ്കയിലെ യുദ്ധക്കളത്തിലേക്ക്‌ പറന്നു. യാത്രാമദ്ധ്യേ കൈയ്യിലേന്തിയ ദിവ്യമലയുടെ ചെറിയ ചില ഭാഗങ്ങൾ അടർന്നു പല ഭാഗത്തായി വീണുവെന്ന്‌ പുരാണങ്ങളിൽ പരാമർശം. അങ്ങനെ ഹനുമാന്റെ കൈയിൽ നിന്നും അടർന്നു വീണ ഒരു ചെറിയ മലയാണ്‌ "വീഴുമല" യെന്ന് ഐതിഹ്യം.


👍👍👍👍👍



Date Place Temple/Kaavu/Tharavadu

18 October 2023

CHERUVATHUR

തിമിരി


27 October 2023

KANHANGAD

ARAYI കാർത്തിക


28 October 2023

NILESHWAR

ANHOOTAMBALAM VEERAR KAAVU


29 October 2023

PADANNAKKAD

VALIYAVEED THARAVAD


30 October 2023

NILESHWAR

KUNHIPPULIKKAL VISHNUMOORTHY TEMPLE


31 October 2023

KANHANGAD

KIZHAKE VAZHAKKODAN THARAVADU


02 November 2023

CHERUVATHUR

THERUVATH ARAYIL BHAGAVATHI TEMPLE


03 November 2023

KANHANGAD

THERUVATH ARAYIL BHAGAVATHI TEMPLE


04 November 2023

NILESHWAR

MUNGATH BHAGAVATHI TEMPLE


04 November 2023

TRIKKARIPPUR

PEKKADAM KURUVAPPALLI ARA KALIYATTAM


07 November 2023

AALANTHATTA

VANNADI PODUVAL VEEDU


08 November 2023

ERIKKULAM

KOTTAM

08 November 2023

CHERUVATHUR

PONMAALAM VISHNUMOORTHY TEMPLE

08 November 2023

PILICODE

RAYARAMANGALAM VEETHUKUNNU

08 November 2023

BELLIKKOTH

ATHIYAL THERU BHAGAVATHI TEMPLE


09 November 2023

PILIKODE

THERU SOMESHWARI TEMPLE


10 November 2023

OZHINHAVALAPP

OZHINHAVALAPP THARAVADU


11 November 2023

KARIYIL

VISHNUMOORTHY TEMPLE

11 November 2023

KADANGOD

KOYAMPURAM KALICHAN TEMPLE


12 November 2023

KAYYUR

AALIGEEL TEMPLE - OTTAKKOLAM

12 November 2023

CHERUVATHUR

KARIYIL MUNDYA- OTTAKKOLAM


13 November 2023

UDINOOR

KINATHIL VISHNUMOORTHY TEMPLE

13 November 2023

ORI

VISHNUMOORTHY TEMPLE-OTTAKKOLAM


18 November 2023

KANHANGAD

PAALAKKI THARAVAD -ATHIYAMBUR

18 November 2023

NILESHWAR

VAYALIL AREKKAL

18 November 2023

NILESHWAR

POYILAVALAPP THARAVADU,PALLIKKARA


19 November 2023

KANHANGAD

VISHNUMOORTHY TEMPLE,PADINHAREKKARA


20 November 2023

NILESHWAR

AANIKKEEL THARAVADU



👍👍👍

🌺കാടാമ്പുഴ ഭഗവതിക്ഷേത്രം🌺

ഇന്ന് പ്രതിഷ്ഠ ദിനം 


🌺മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിൽ, കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാടാമ്പുഴ ശ്രീ ഭഗവതിക്ഷേത്രം. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാർവ്വതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേൽക്കൂരയില്ല. "കാടാമ്പുഴയമ്മ" എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നുണ്ട്. ഇവിടത്തെ 'പൂമൂടൽ', 'മുട്ടറുക്കൽ' എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്. ഇവ നടത്തി പ്രാർഥിച്ചാൽ തടസ്സങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. എന്നാൽ എല്ലാ വർഷവും ധനുമാസത്തിലെ (ഡിസംബർ അവസാന ആഴ്ച) ഋഗ്വേദലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഉപദേവതകളായി ശ്രീ ഗണപതി (അദൃശ്യസങ്കല്പം), ശ്രീ ശാസ്താവ്, ശ്രീ നാഗദൈവങ്ങൾ എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള 1340 ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്.


🌺കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് ഒരു ജൈന-ബുദ്ധ ക്ഷേത്രമായിരുന്നെന്നും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം.


🌺പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനൻ മൂകാസുരൻ എന്ന അസുരനെ, അർജ്ജുനന്റെ തപസ്സ് മുടക്കുവാൻ വേണ്ടി , പന്നിയുടെ വേഷത്തിൽ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശ്രീപരമശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിയ്ക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശ്രീപരമശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അമ്പുകളേറ്റ് ശ്രീപരമശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോൾ ശ്രീ പാർവ്വതി അർജ്ജുനനെ ശപിച്ചു - എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടെ. കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശ്രീപരമ ശിവനും ശ്രീ പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശ്രീപരമശിവനും ശ്രീ പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിയ്ക്ക്. അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശ്രീ ശങ്കരാചാര്യരാണ് പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം.


🌺ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശ്രീ ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിത്തീർക്കുകയും ചെയ്തു എന്നാണു വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണു ഐതിഹ്യം.


🌺പ്രധാന പ്രതിഷ്ഠ ശ്രീ ദുർഗ്ഗയാണ്. വിഗ്രഹമില്ല. ഒരു കുഴിയിൽ അദൃശ്യരൂപത്തിൽ ദേവീചൈതന്യം കുടികൊള്ളുന്നു. മുമ്പിൽ ഒരു കണ്ണാടിബിംബവുമുണ്ട്. പടിഞ്ഞാറോട്ടാണ് ദർശനം. കിരാതപാർവ്വതിസങ്കല്പമാണ് പ്രധാനമെങ്കിലും വനദുർഗ്ഗാഭാവവും ദേവിയ്ക്കുണ്ട്. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല.


🌺ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി ശ്രീ നരസിംഹമൂർത്തിയെയും വടക്കോട്ട് ദർശനമായി ശ്രീ സുദർശനമൂർത്തിയെയും ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിയ്ക്കൊപ്പം അദൃശ്യസാന്നിദ്ധ്യമായി ശ്രീ ഗണപതിയുടെ സങ്കല്പവുമുണ്ട്. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ശ്രീ നാഗകന്യകയുടെയും തെക്കുഭാഗത്ത് ശ്രീ പൂർണ്ണാപുഷ്കലാസമേതനായ ശ്രീ ശാസ്താവിന്റെ യും പ്രതിഷ്ഠകളുണ്ട്.


🌺ക്ഷേത്രത്തിൽ നിന്ന് അല്പം പടിഞ്ഞാറുമാറി മാടമ്പിയാർക്കാവ് എന്ന പേരിൽ ഒരു ചെറിയ ശിവക്ഷേത്രവുമുണ്ട്. കിരാതമൂർത്തിയായ ശ്രീപരമ ശിവനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. ദേവിയ്ക്കൊപ്പം ഇവിടെയെത്തിയ ശ്രീപരമശിവനാണ് ഇതെന്ന് വിശ്വസിച്ചുവരുന്നു. കൂടാതെ ശ്രീകൃഷ്ണൻ, ശ്രീ ഭദ്രകാളി, ശ്രീ നാഗദൈവങ്ങൾ, ശ്രീ ശാസ്താവ്, ശ്രീ ഗണപതി എന്നിവരും പ്രതിഷ്ഠകളായുണ്ട്. എല്ലാവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്.


🌺ദിവസേന മൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട. തന്ത്രം അണ്ടലാടി മനയ്ക്കാണ്


🌺മുട്ടറുക്കൽ

പ്രധാന വഴിപാട് “മുട്ടറുക്കൽ‘ ആണ്. ശ്രീകോവിലിന് മുന്നിലെ ഒരു കല്ലിൽ ശാന്തിക്കാരൻ നാളികേരമുടച്ച് നടത്തുന്നതാണ് ഈ വഴിപാട്. കേരളത്തിൽ ഏറ്റവും കൂടുതൽ മുട്ടറുക്കൽ നടക്കുന്നത് കാടാമ്പുഴയിലാണ് ,പുറത്തുനിന്നും നാളികേരം വാങ്ങി തേങ്ങ മുക്കാൻ പ്രത്യേകം പണി കഴിപ്പിച്ച ടാങ്കിൽ മുക്കിയാണ് ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിന്റെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നൽകുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കൽ വഴിപാട് നടത്തുന്നുണ്ട്


🌺പൂമൂടൽ

മറ്റൊരു വഴിപാടാണ് പൂമൂടൽ. ഒരു ദിവസം ഒരാൾക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടൽ നിർവഹിച്ചത് ശ്രീ ശങ്കരാചാര്യരാണെന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്കൾ കൊണ്ടാണു പൂമൂടൽ. അതുകൊണ്ട് ക്ഷേത്രത്തിൽ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടൽ നടത്തുന്നത്. മുന്നിൽ വച്ചിരിക്കുന്ന വെള്ളിത്തളികയിലേക്ക് നാളും പേരും പറഞ്ഞ് തെച്ചിപ്പൂവ് വർഷിക്കുന്നു. തുടർന്ന് ഇരുപതു മിനിറ്റോളം പൂമൂടൽ ചടങ്ങുകൾ നടത്തുന്നു. ദേവീസ്തുതികളാൽ പൂക്കൾ വർഷിച്ചു കൊണ്ടിരിക്കും. ശ്രീകോവിലിലെ ദേവീ തിടമ്പ് ഏടുത്തു മാറ്റിയ ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ സമയമത്രയും ശ്രീകോവിൽ അടയ്ക്കാതെ മുൻപിൽ പട്ടു വിരിച്ചിരിക്കും. അതിനാൽ ഈ സമയം ദർശനം അസാധ്യമാണ്.


🌺കോഴിക്കോട് നിന്ന് 60 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 75 കിലോമീറ്ററുമാണ് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള ദൂരം. ഇരുവശത്തുനിന്നും വരുമ്പോൾ ദേശീയപാത 66-ൽ വെട്ടിച്ചിറയിൽനിന്ന് തിരിഞ്ഞ് 3 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.🌺🙏🏻


🙏🏻അവലംബം പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”കുഞ്ഞിക്കുട്ടൻ ഇളയത് രചിച്ച “കേരളത്തിലെ


ഓരോ ജില്ലയിൽ ഉള്ളവർ അവർ- അവരുടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ കമന്റ്‌ ചെയ്യാമോ...


ഒരു ജില്ല 2-3 ദിവസത്തേക്ക്  മാത്രമായ് സന്ദർശിക്കാൻ എത്തുന്നവർക്ക് അത് ഒരു ഉപകാരം ആയിരിക്കും.

തൃശ്ശൂർ

ഗുരുവായൂർ ക്ഷേത്രം

വടക്കുംനാഥ ക്ഷേത്രം

ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രം

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

അന്നമനട മഹാദേവ ക്ഷേത്രം

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം 

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം

പെരുവനം മഹാദേവ ക്ഷേത്രം

ആറാട്ടുപുഴ ശാസ്താ ക്ഷേത്രം

പാറമേക്കാവ് ഭഗവതീ ക്ഷേത്രം

പാമ്പും മേയ്ക്കാട് നാഗരാജ ക്ഷേത്രം

ഉത്രാളിക്കാവ് ക്ഷേത്രം

തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം

ഐരാണിക്കുളം മഹാദേവ ക്ഷേത്രം ( കുഴൂർ)

ഇതൊക്കെ മഹാ ക്ഷേത്രങ്ങളാണു...ലിസ്റ്റ് അപൂർണ്ണം.


തിരുവനന്തപുരം :-


1. ആറ്റുകാൽ ഭഗവതി ക്ഷേത്രം

2. പത്മനാഭ സ്വാമി ക്ഷേത്രം

3. പഴവങ്ങാടി ഗണപതി ക്ഷേത്രം

4. ശ്രീ കണ്ടേശ്വരം ശിവ ക്ഷേത്രം

5. വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം

6. കരിക്കകം ദേവി ക്ഷേത്രം.. 

7. ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രം (PMG)..

8. ശ്രീ പരശുരാമ സ്വാമിക്ഷേത്രം

9. ശ്രീ വരാഹം ക്ഷേത്രം

10. ആഴിമല ശിവ ക്ഷേത്രം etc...


ആലപ്പുഴ ജില്ല :

തുറവൂർ മഹാ ക്ഷേത്രം, തുറവൂർ

മണ്ണാറശാല നാഗരാജാ ക്ഷേത്രം, ഹരിപ്പാട്

ഹനുമാൻ സ്വാമി ക്ഷേത്രം, ഹരിപ്പാട്

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഹരിപ്പാട്

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എരുവാ

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മാവേലിക്കര

കണ്ടിയൂർ മഹാദേവ ക്ഷേത്രം, മാവേലിക്കര

കാർത്ത്യായനി ദേവി ക്ഷേത്രം, ചേർത്തല

തിരുവിഴ മഹാദേവ ക്ഷേത്രം, ചേർത്തല

നാഗരാജാ ക്ഷേത്രം, വെട്ടിക്കോട്

ഉമാ മഹേശ്വര ക്ഷേത്രം, നൂറനാട്

മുതിരക്കാല ഭദ്രകാളി ക്ഷേത്രം, ശക്തിചിറ (chathiyara)

ശക്തികുളങ്ങര ക്ഷേത്രം, ശക്തിചിറ

മഹാദേവ ക്ഷേത്രം, ചെങ്ങന്നൂർ

ശാർങ്ങകാവ് കാനന ക്ഷേത്രം, വെണ്മണി

ചക്കുളത്ത്കാവ് ക്ഷേത്രം, നീരേറ്റുപുരം, മാന്നാർ,

ആലപ്പുഴ .

1. ചക്കുളത്തുകാവ് .

2. മണ്ണാറശാല.

3. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഹരിപ്പാട്

4. മുല്ലയ്ക്കൽ ക്ഷേത്രം

5. കണിച്ചുകുളങ്ങര ക്ഷേത്രം

6. വാരനാട് ക്ഷേത്രം

7. മാരാരിക്കുളം മഹാദേവ ക്ഷേത്രം

8. ചെട്ടികുളങ്ങര ക്ഷേത്രം.

9. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.

( ലിസ്റ്റ് അപൂർണ്ണം)P P Vinoth ചേർത്തല കാർത്ത്യായനീ ദേവി ക്ഷേത്രം.


മലപ്പുറം 

കാടാംമ്പുഴ

തീരുമാതാം കുന്നു

തൃക്കണ്ടിയൂർ

ഹനുമാൻ കാവ്

ഗരുടൻ കാവ്

ചമ്റവട്ടം

ചന്ദന കാവ്

തിരുനാവായ

വൈരം കോട് ..

അലിയതൂർ?

: ഞാങാട്ടിരി, തിരുമ്മിറ്റക്കോട്Sivaprasad Sivaprasad മലപ്പുറം കോഴിക്കോട് അതിർത്തി പങ്കിടുന്ന, കീഴുപറമ്പ് പഞ്ചായത്ത് മലപ്പുറം ജില്ലാ, ശ്രീ തൃക്കളയൂർ മഹാദേവക്ഷേത്രം,ശിവനും പാർവ്വതിയും ഒരുമിച്ച് പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ്.റൂട്ട് മുക്കം അരീക്കോട് റോഡിൽ കുറ്റൂളി,കല്ലായി,എരഞ്ഞിമാവ്,നെല്ലിക്കാപറമ്പ് ഏതെങ്കിലും ജംഗ്ഷനിൽ തിരിഞ്ഞു പോകാം അവിടെ ആരോട് ചോദിച്ചാലും റൂട്ട് പറഞ്ഞു തരും

Sivaprasad Sivaprasad മേലാറ്റൂർ അടുത്ത് എടപ്പറ്റ പുഴയ്ക്കൽ മഹാശിവക്ഷേത്രം ആണ് താങ്കൾ പറയുന്നത് എന്നു തോന്നുന്നു.

അതിപുരാതന ക്ഷേത്രമാണത്.

https://maps.app.goo.gl/gcMTthkC5JzwYy8A7


കോട്ടയം.

1.ആദിത്യപുരം സൂര്യ ദേവ ടെംപിൾ

2. മള്ളിയൂർ ഗണപതി ടെംപിൾ

3. വൈക്കം മഹാദേവ ടെംപിൾ

4. ഏറ്റുമാനൂർ മഹാദേവ ടെംപിൾ

5. കടുത്തുരുത്തി തളിയിൽ ടെംപിൾ

6. തിരുനക്കര ടെംപിൾ

7. വാക്കയിൽ അയ്യപ്പ ടെംപിൾ

8.കപിക്കാട് ശ്രീ കൃഷ്ണ ടെംപിൾ

9. വലമ്പിരികൊടം ദേവി ടെംപിൾ

10. കുമാര നെല്ലൂർ ദേവി ടെംപിൾ

11. ആയംകുടി മഹാദേവ ടെംപിൾ

12. ഉദയനാപുരം ടെംപിൾ

13. ചോഴിക്കര ടെംപിൾ

14. കാളിയമ്മ ടെംപിൾ വൈക്കം

പനച്ചിക്കാട്,  കിടങ്ങൂർ & ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങൾ.

വെള്ളൂർ ശ്രീ വാമനസ്വമി ക്ഷേത്രം


കൊല്ലം


1. കൊട്ടാരക്കര

2. ഓച്ചിറ

3. പുതിയകാവ്

4. ആര്യങ്കാവ്

5. കടവൂർ

6. കാട്ടിൽമേക്കതിൽ

7. അച്ചൻകോവിൽ

8. അമ്മച്ചിവീട്

9. ആശ്രമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

10. പോരുവഴി മലനട

11. ശാസ്തംകോട്ട

12. കടക്കൽ ദേവി ക്ഷേത്രം

13. വെട്ടിക്കവല ഞാലികുഞ്ഞു ക്ഷേത്രം etc.😍😍😍😍😍


" സർഗ്ഗം " സിനിമാ ലൊക്കേഷൻ ആണെന്ന്  കമന്റിലൂടെ സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ആണ്  മനസിലായത്.

കാവിന്റെ നടുവിൽ ആയത് കൊണ്ടാകാം നല്ല തണുപ്പാണ്. രാവിലെ എത്തി ശിവനേയും പ്രാർഥിച്ച് കുളക്കടവിലേക്ക് : പോകുന്ന വഴി തന്നെ ചുറ്റിലും മരങ്ങളുടെ തന്നുപ്പും ഇളം കാറ്റും കൊണ്ട് ശരീരവും മനസും തണുക്കും 🥰


കോട്ടയിൽ ക്ഷേതം . മുചുകുന്ന് . കൊയിലാണ്ടി.


വഴി -  കൊയിലാണ്ടിക്കടുത്ത് മുചുകുന്ന് കോട്ടയിൽ ശിവക്ഷേത്രം. കോഴിക്കോട് നിന്നും വരുമ്പോൾ കൊയിലാണ്ടി കഴിഞ്ഞ് ആനക്കുളം (കൊല്ലം പിഷാരികാവ് ക്ഷേത്രം) നിന്നും മുചുകുന്ന് എന്ന സ്ഥലത്തേക്ക് 5 കി.മി. സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. വടകര ഭാഗത്ത് നിന്നും വരുന്നവർക്ക് പയ്യോളി കഴിഞ്ഞ് തിക്കോടി പഞ്ചായത്ത് ജംഗഷനിൽ നിന്നും 5 കി.മി. കിഴക്കോട്ട് സഞ്ചരിച്ചാലും ക്ഷേത്രത്തിൽ എത്താം.



==========@@@@@@


○പാലക്കാട് ജില്ലയിലെവല്ലപ്പുഴയും നെല്ലായയും ചളവറയും പഞ്ചായത്തുകൾ ചേർന്ന ഒരു മലയുണ്ട്. "പൊൺമുഖം "മല . വളരെ മനോഹരമാണ് അതിനു് മുകളിൽ കയറിയാൽ മലയാണെങ്കിലും ഇതിന്റെ മുകൾ ഭാഗത്ത് ഒരു ഏയർ പ്പോർട്ട്ഉണ്ടാക്കാനുള്ള അത്രയും സ്ഥലം നിരപ്പായി കിടക്കുന്നുണ്ട്. ഇതിന്റെ കിഴക്ക് വശത്തുകൂടെ ചെങ്കുത്തായ വഴി ഇപ്പോൾ തൽക്കാലം ഉണ്ട്. പല പല സ്വകാര്യ വെക്തി കളുടെ ഉടമസ്ഥതയിൽ ആണ്. ഇതിന് മുകളിൽ കയറിയാൽ വളരെ മനോഹരമായ കാഴ്ച തന്നെയാണ്.

വീഡിയോ ചെയ്യാൻ കഴിയുമെങ്കിൽ ശ്രമിക്കണം.😍😍😍😍



വാഗമൺ കൊച്ചി 

ഇത്രയും ദൂരെ നിന്ന് വരുന്നവരായത് കൊണ്ട് കുറെ സ്ഥലം ഒഴിവാക്കി റൂട്ട് ഇടാം

അല്ലേൽ പലതും കാഴ്ച നഷ്ടപ്പെടും

പലരും പറഞ്ഞത് കണ്ടു

തൃശൂർ

അംഗമാലി

മൂവാറ്റുപുഴ 

തൊടുപുഴ

ഈരാറ്റുപേട്ട

വഴി കയറുക

ആദൃം കീരിക്കാട് വൃ പോയിന്റ് കണ്ട്

പുലർച്ചെ വാഗമണ്ണിൽ റൂം ബുക്ക് ചെയ്തതിൽ വന്ന് ഫ്രഷാകുക


അതിന് ശേഷം ആദൃം എസ് വളവ്  പോയി സൂര്യോദയം കാണുക

പിന്നീട് പുള്ളിക്കാനം

കണ്ട്

വാഗമൺ ലേക്ക് കാണുക


നേരെ മൊട്ടക്കുന്നിലേക്ക് അവിടെ നിന്ന് നേരെ പാലൊഴുകും പാറ വാട്ടർ ഫാൽ (വലിയ ബസ് പോകുമൊ എന്ന് അവിടെ അന്വേഷിക്കുക)

പിന്നീട് മേരെ തംഗൾപാറ മഖ്ബറ പോകുക

അവിടെ കയറി

സിയാറത്ത് കഴിഞ്ഞ് വന്ന ശേഷം

തിരികെവന്ന് 

ഊണ് കഴിക്കുക

പിന്നീട് പൈൻ ഫോറസ്റ്റ് കണ്ട്

നേരെ അഢ്വെൻഞ്ചർ പാർക്ക്

& ഗ്ലാസ്സ് ബ്രിഡ്ജ് കണ്ട് സൂരൃസ്തമയം അവിടെ കണ്ട് നേരെ റൂമിലേക്ക്

സ്റ്റേ അടിച്ചു പൊളി ഫുഡ്

ഉറക്കം


പുലർച്ചെ വാഗമൺ വിടുക

ഏലപ്പാറ

കുട്ടിക്കാനം

കൂടെ പുലർച്ചെ പരുന്തുംപാറ കൂടി കണ്ട് തിരിച്ച് കുട്ടിക്കാനം

മുണ്ടക്കയം

ഈരാറ്റുപേട്ട

പാലാ

ഭരണംഗാനം  വഴി 12.00 മണിക്ക് എറണാകുളം മറൈയിൻ ഡ്രൈവ് പിടിക്കുക വണ്ടി പാർക്ക് ചെയ്ത് മറൈയിൻ ഡ്രൈവ് കണ്ട് നടന്ന് ഹൈക്കോർട്ട് വരുക

എന്നിട്ട് വാട്ടർ മെട്രോ കയറി വൈപ്പിൻ വരിക

റോ റോ ബോട്ട് കയറി ഫോർട്ട് കൊച്ചി വരിക

കൊച്ചി ബിരിയാണി വേണേൽ

പറയുക

എത്തിച്ച് തരും

പണ്ടാരീസ് ബിരിയാണി

@9846445500

ഫുഡ് കഴിച്ച് നേരെ ഫോർട്ട് കൊച്ചി ബീച്ച് കണ്ട് ബോട്ടിൽ കയറി നേരെ എറണാകുളം ജെട്ടിയിലേക്ക് അവിടെ നിന്ന് ഓട്ടോയിൽ എം ജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് പോകുക 

മെട്രോ കയറി ലുലു ഇറംഗുക


രാത്രി വരെ ലുലുവിൽ തിരികെ ഇറംഗുംപോൾ ബസ് ലുലുവിന്റെ മുന്നിൽ വരാൻ പറയുക അതുവരെ മറൈയിൻ ഡ്രൈവിൽ പാർക്ക് ചെയ്ത് അവർ ഉറഗും


അപ്പോൾ രാത്രി തിരികെ നാട്ടിലേക്ക് പോകാം


….എന്ത് സംശയത്തിനും വിളിക്കാം

Roshan Offset9846445500

😍😍😍😍😍😍

തൃശൂർ നിന്ന് കാറിൽ ആണേൽ ആദ്യം രാവിലെ പാതിരാമണൽ വിസിറ്റിംഗ് ചെയ്യുക. ബോറ്റിംഗ് ഉണ്ട്. ദീപ്ൽ പോയി വരുന്നതിന് 500 രൂപയാണ് സ്പീഡ് ബോട്ട് ശിക്കര ബോട്ട് ചാർജ്.


അതിന് ശേഷം നേരെ ആലപ്പുഴ ടൗണിൽ പോകാം. അവിടെ പുന്നമട ഫിനിഷിങ് പോയിന്റ്ൽ നിന്ന് ശിക്കാര / ഹൗസ് ബോട്ട് റൈഡ് ഉണ്ട്. ബോട്ട്ന്റെ വലുപ്പം അനുസരിച്ചു റേറ്റ് വത്യാസം ഉണ്ട്.


അതിന് താല്പര്യമില്ലെങ്കിൽ govt ബോട്ടുകൾ നിരവധി എണ്ണം - കുട്ടനാട്, കാവാലം, കോട്ടയം, നെടുമുടി ഏരിയയിലേക്ക് ഉണ്ട്. 10 രൂപ മുതൽ നിരക്ക് ഉള്ളു. കായൽ - തോട് വഴികളിൽ കൂടെ ആണ് പോകുന്നത്. നിരവധി ബോട്ട്കൾ ഉള്ളത് കൊണ്ടു ടൈം നോക്കേണ്ട ആവശ്യം ഇല്ല.


11 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് വേഗ ബോട്ട് സർവീസ് ഉണ്ട്. Ac/ നോൺ ac അനുസരിച്ചു ടിക്കറ്റ് റേറ്റ് വത്യാസം ഉണ്ട്.. 11 മണിക്ക് സ്റ്റാർട്ട്‌ ചെയ്യ്തു 3:pm ന് തിരിച്ചു വരും. ബോട്ടിൽ തന്നെ ഫുഡ്‌ ഉണ്ടെന്ന് തോന്നുന്നു. ആലപ്പുഴയിൽ നിന്ന് സ്റ്റാർട്ട്‌ ചെയ്യ്തു പാതിരാമണൽ എത്തി തിരിച്ചു ആലപ്പുഴയിൽ വരുന്നത് ആണ് റൂട്ട്.


ശേഷം ഉച്ച കഴിഞ്ഞു ആലപ്പുഴ ബീച്ചിൽ പോകാം. തിരിച്ചു പോകുന്ന വഴി മാരാരിക്കുളം ബീച് വേണമെങ്കിൽ വിസിറ്റിംഗ് ചെയ്യാം.


പാതിരാമണൽ ബോറ്റിംഗ് / ആലപ്പുഴ ബോട്ട്ങ്‌/ കുട്ടനാട് ഉൾ ഗ്രാമങ്ങളിലേക്ക് ശിക്കാര റൈഡ് എന്തെങ്കിലും ആവശ്യം ഉണ്ടേൽ കോൺടാക്ട് ചെയ്യുക. നമ്പർ തരാം.


😍😍😍😍😍😍😍😍കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് മുതുകോര മല.  പ്രദേശവാസികളായ ചെറുപ്പക്കാർ കോവിഡ് കാലയളവിൽ സോഷ്യൽ മീഡിയ വഴി നടത്തിയ വ്യാപകമായ പ്രചരണമാണ് മുതുകോരമലയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആകർഷകമായ ചിത്രങ്ങളും വീഡിയോകളും ഏറെ പങ്കുവയ്ക്കപ്പെട്ടു.  തുടർന്ന് നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുകയും  മുതുകോരമലയെ

യൂട്യൂബ്  വീഡിയോസുകളിലൂടെയും മറ്റു  വാർത്ത മാധ്യമങ്ങളിലുടെയും 

ലോകത്തിനു മുമ്പിൽ പരിചിതമാക്കുകയും ചെയ്തു.

ദിവസേന ഇവിടേക്ക് നിരവധി സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്.

ഇവിടുത്തെ മറ്റൊരു പ്രത്യേകത പെട്ടെന്ന് മാറുന്ന കാലാവസ്ഥയാണ്.

കോട ഇറങ്ങിയാൽ പിന്നെ തൊട്ടടുത്തു നിൽക്കുന്ന ആളുകളെ പോലും കാണുവാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും.

ഇവിടെ  പരിചയം ഇല്ലാത്തവർ

വഴിതെറ്റാൻ ഇത് കാരണമാകും.

360% view  ആണ് മുതുകോര മലയിൽ നിന്നു ലഭ്യമാവുക.


കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിലായിസ്ഥിതിചെയ്യുന്ന മുതു കോരമലയുടെ

ഒരുവശം കൈപ്പള്ളി,

കുന്നോന്നി മറുവശം  എന്തയാർ

എന്നീ പ്രദേശങ്ങളാണ്.

മലമുകളിലൂടെ തന്നെ മൂന്നു കിലോമീറ്റർ ഓളം നടന്നു കാണുവാനുള്ള ദൂരകാഴ്ചകളുള്ള  മറ്റൊരു സ്ഥലം ഇല്ല എന്നതാണ് മുതുകോര മലയെ വ്യത്യസ്തമാക്കുന്നത്.

മലമുകളിൽ നിന്നാൽ 5 ജില്ലകളിലെ കാഴ്ചകൾ കാണാം എന്നതും പ്രധാന ആകർഷണം ആണ്. 


കൂടാതെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുതുകരയിൽ എത്തുന്ന സഞ്ചാരികൾക്കായി ഒരു വഴിയിടം കൂടി ഒരുക്കി കൊണ്ടിരിക്കുകയാണ്




5😍😍😍😍😂

Kochi𝗸𝗼𝗰𝗵𝗶....

റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രീപെയ്ഡ് ഓട്ടോറിക്ഷ പിടിക്കുക എന്നിട്ട് നേരെ ഹൈ കോർട്ട് jn വരുക അവിടെ നിന്ന് മെട്രോ ബോട്ടിൽ കേറി വൈപ്പിൻ ചെന്ന് ഇറങ്ങി അവിടെ നിന്ന് റോ റോ കേറി ഫോർട്ട്‌ കൊച്ചിയിൽ വരുക അവിടെ കറങ്ങി നടന്നതിന് ശേഷം ഫോർട്ട്ക്കൊച്ചി യിൽ നിന്ന് ബസ് കേറി മറൈൻ ഡ്രൈവിൽ വരുക അവിടെ കുറച്ചു നേരം കറങ്ങിയ ശേഷം നേരെ ബസ് കേറി അടുത്ത് ഉള്ള മെട്രോ മെട്രോ സ്റ്റേഷൻ ചെന്ന് ഇറങ്ങി അവിടെ നിന്ന് മെട്രോ ട്രെയിൻ കേറി ലുലു മാളിൽ ചെല്ലുക അവിടെ നിന്ന് മെട്രോ പിടിച്ചു അലുവ യിൽ എത്തിയാൽ ട്രെയിൻ കേറി തിരിച്ചു വീട്ടിൽ എത്താം..


😍😍😍😍😍😍😍

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.


ഓടക്കയം

ചെക്കുന്ന്*

ചാലിയാർ - ആമസോൺ വ്യൂ പോയിൻറ്*

ഓടായിക്കൽ റഗുലേറ്റർ

കം ബ്രിഡ്ജ് 

ഒലിവെള്ളചാട്ടം*

നെടുഞ്ചിരി *

കക്കാടംപൊയിൽ

നായാടംപൊയിൽ

കോഴിപ്പാറ വെള്ളച്ചാട്ടം*₹

മേലെ കോഴിപ്പാറ

കരിബായി കോട്ട

ആഡ്യൻപാറ*₹

മഞ്ഞപ്പാറ- മീൻമുട്ടി**

കണ്ണൻകുണ്ട്

പൊക്കോട്*


കനോളി പ്ലോട്ട്*₹

അരുവാക്കോടൻ മല 

പാറക്കടവ്

മൈലാടിക്കടവ്

ബംഗ്ലാവ് കുന്ന്*₹

തേക്ക് മ്യൂസിയം*₹

ചാലിയാർ മുക്ക്*

പുന്നപ്പുഴ മുക്ക്*

മുട്ടിക്കടവ് ഫാം#

പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ്

പാതാർ

കവള പാറ

ഭൂതാൻ കോളനി

കൊടിഞ്ഞി വെള്ളച്ചാട്ടം*

മുണ്ടേരി സീഡ് ഫാം#

ഇരുട്ടുകുത്തി*

അമ്പു മല**

അട്ടമല**

അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്)

ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)*


മരുത - മണ്ണുച്ചീനി

കരിയം മുരിയം*

കാരക്കോടൻ മല*

നാടുകാണി ചുരം 

തണുപ്പൻചോല**

മധു വനം*

പുഞ്ചകൊല്ലി**

അളക്കൽ**

ചാത്തുമേനോൻ പ്ലോട്ട്*

കാറ്റാടി കടവ്


ഉച്ചകുളം*

മുണ്ടക്കടവ്*

നെടുങ്കയം*₹

മാഞ്ചീരി**

പാണപ്പുഴ***

താളിച്ചോല***

മുക്കൂർത്തി***

എഴുത്തുകല്ല്**

സായ് വെള

ടി.കെ കോളനി

പൂത്തോട്ടം തടവ്*

ചോക്കാട് ഫാം#

ശിങ്ക കല്ല്*

കളിമുറ്റം**

കേരളാം കുണ്ട് ജലപാതം*₹

നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത

വാണിയമ്പലം പാറ

പറങ്ങോടൻപാറ


ഇനിയും വളരെയെറെയുണ്ട്.

ഇവയിൽ പലതും കാട്ടിനുള്ളിലാണ്.* വനപാലകരുടെ അനുമതിയോടെ മാത്രമേ അവിടം സന്ദർശിക്കാനാവു. 

സർക്കാർ ഫാമുകൾ സന്ദർശനത്തിന് മുൻപ് അനുമതി നേടുന്നത് ഉചിതമായിരിക്കും.#


വനം വകുപ്പ് ടൂറിസ്റ്റ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിശ്ചയിച്ച ഫീസ് നൽകി അനുമതി നൽകുന്ന ദിവസങ്ങളിൽ സന്ദർശിക്കാവുന്നതാണ്.*₹


ചില പ്രദേശങ്ങൾ ബഫർ,കോർ സോണുകളായതിനാൽ ഇപ്പോൾ അനുമതി ലഭിക്കില്ല.**,***


ജയപ്രകാശ് നിലമ്പൂർ

ഡയറക്ടർ

പ്രകൃതി പഠനകേന്ദ്രം

നിലമ്പൂർ 679329

9497627O53

jp666nbr@gmail.com


40 അംഗ വിദ്യാർത്ഥി -യുവജന  സംഘങ്ങളെ പ്രകൃതി സഹവാസ ഒത്തുചേരലിന്, കേരളപഠന യാത്രക്ക് ക്ഷണിക്കുന്നു.

$$$$$$$$$$$$$$6*9=、““69=、、566、99=、、、988899




9400318412 സുകുമാരൻ eds vhse കാർരീർ gudiance 


രാവിലെ ഏഴു മണിക്ക് നെടുങ്കണ്ടം പോകുന്ന ശക്തി യിൽ കയറിയാൽ 12 കഴിയുമ്പോൾ ചതുരംഗംപ്പാറയിൽ എത്തും അവിടെ നിന്നു അല്പദൂരം ഉള്ളിലേക്ക് നടന്നു പോയാൽ ചതുരംഗപാറമെട്ടിലെത്തും അത് കണ്ടതിന് ശേഷം ചതുരംഗംപാറയിൽ വന്ന് നെടുങ്കണ്ടം പോകുന്ന ബസ്സിൽ കയറി അവിടെ ഇറങ്ങി അവിടെ നിന്നും തൂക്കുപാലം ബാലഗ്രാം  വഴി കട്ടപ്പനയിലേക്കു പോകുന്ന ബസ്സിൽ കയറി തൂക്കുപാലം സിറ്റിയിൽ ഇറങ്ങി അവിടെ നിന്നും രാമക്കൽമേട് പോകുന്ന ട്രിപ്പ് ജീപ്പിൽ കയറി പോവുക.

തിരികെ തൂക്കുപാലം വന്ന് അവിടെ നിന്നു കട്ടപ്പനയിൽ വരിക. 5-45 ന്റെ ബസ് പോയാൽ പിന്നെ 8-45 നേ തൊടുപുഴക്ക് ബസ് ഉള്ളൂ..

ഇക്കാര്യം ഓർമയിൽ ഉണ്ടാകണം..

ഇനി ഇതിലുംനേരത്തേ ചതുരംഗപാറയിൽ ചെല്ലണമെങ്കിൽ രാവിലെ ആറിനുള്ള മൂന്നാർ ബസിൽ കയറി അടിമാലി ബസ് സ്റ്റാൻഡിൽ ഇറങ്ങി അവിടെ നിന്നും രാജാക്കാട് വഴി പൂപ്പാറ . പൂപ്പാറയിൽ നിന്ന് ശാന്തമ്പാറ രാജാപ്പാറ കഴിഞ്ഞു ചതുരംഗപ്പാറ .

ശേഷം ഉടുമ്പൻചോല നെടുങ്കണ്ടം മുണ്ടിയെരുമ തൂക്കുപാലം.-എന്ത് സംശയമുണ്ടെങ്കിലും എന്നോട് ചോദിക്കുക- Anoop Thodupuzha ⚠️ ‼️ 

കൂടാതെ തമിഴ്നാട് കർണാടക ആന്ധ്രാപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഏതൊരു സ്ഥലങ്ങളെപറ്റിയൊ വഴികളെക്കുറിച്ചോ എന്ത് അറിയണമെങ്കിലും ഞാൻ പറഞ്ഞു തന്നിരിക്കും

发广告好久健健康康Kepp看

Balakrishnan Nair

ചംഗനാശ്ശേരി

കോട്ടയം

കൂത്താട്ടുകുളം

മൂവാറ്റുപുഴ

പെരുംബാവൂർ

കോതമംഗലം

ഭൂതത്താൻകെട്ട് ഡാം

നേരെ മുന്നോട്ട് വടാട്ടുപാറ

പോയി കണ്ട് തിരികെ ഭൂതത്താൻ കെട്ട് വരിക

നേരെ കുട്ടൻപുഴ നേരെ

പൂയം കുട്ടി 

മണ്കണ്ഠൻചാൽ പോയി കണ്ട്

തിരികെ കുട്ടൻപുഴ വന്ന് ലെഫ്റ്റ്

മാമാലക്കണ്ടം

സ്കൂൾ

ഇരുബ്പാലം വന്ന് ലെഫ്റ്റ്

ചീയപ്പാറ w f 

വാളറ w f

അടിമാലി എത്തും മുൻപ് ലെഫ്റ്റ്

നേരെ മാംകുളം

അനക്കുളം പോയി തിരികെ മാംകുളം

വന്ന് വടാട്ടുപാറ വന്ന് ലെഫ്റ്റ്

നേരെ കൈനഗിരി w f 

ലക്ഷ്മി എസ്റ്റേറ്റ്

വഴി മൂന്നാർ വന്ന് സ്റ്റേ.


21 ന്  മറയൂർ കാന്തല്ലൂർ റൂട്ട് പോകുക

അവിടെ സ്റ്റേ ഓർ തിരികെ വന്ന് മൂന്നാർ സ്റ്റേ


22.  ന് രാവിലെ വട്ടവട റൂട്ടില്ല പോകുക അന്ന് സ്റ്റേ അവിടെ


23. ന് രാവിലെ വട്ടവട നിന്ന് തിരിച്ച് മൂന്നാർ വന്ന് ദേവികുളം

ഗൃാപ്പ്റോഡ്

ആനയിറംഗൾ

സൂരൃനെല്ലി

ചിന്നകനാൽ

പൂപ്പാറ

ബോഡി ചുരം പോയി കണ്ട് തിരികെ പൂപ്പാറ

വന്ന് നേരെ പുളിയൻമല

പോയി കട്ടപ്പന

വഴി നേരെ ഏലപ്പാറ

കുട്ടിക്കാനം

വന്ന്

പരുന്തുംപാറ പോയി

തിരികെ കുട്ടിക്കാനം

മുണ്ടക്ക





🙋🏻‍♂️🙋🏻‍♂️

9442201690 Information Center Parambikulam Tiger Reserve

4👍👍👍👍


Visakh Chandran

എന്തായാലും നല്ല റൂട്ട് തരാം

പുലർച്ചെ തൃശൂർ വിടുക

നേരെ ചാലക്കുടി വഴി ആതിരപ്പള്ളി

ചെക്ക് പോസ്റ്റ് 6.00 മണിക്ക് തുറക്കും അവിടെ നിന്ന് ഓടി വാഴച്ചാൽ ചെക്ക് പോസ്റ്റിൽ അഡ്രസ്സ് ഫോൺ നംബർ കൊടുക്കണം വണ്ടിയുടെ നംബരും പോകുന്ന ആളുകളുടെ എണ്ണം

2 മണിക്കൂർ കൊണ്ട് മലക്കപാറ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യണം


പോകുന്ന വഴിയിൽ വണ്ടി നിർത്താൻ പാടില്ല അത് കാട് നിയമം


കാണാനുള്ളത് മൃഗംഗൾ

പാലം

 ഡാം റിസർവോയർ

പൈൻസ്റ്റോക്ക് പൈപ്പ്

യു ടേൺ ചുരം

മലക്കപാറ

അവിടെ കുറച്ച് കിമി റോഡ് ടാർ ചെയ്തിട്ടില്ല


മലക്കപാറ കയറിയാൽ തേയില തോട്ടം

ഫുഡ്ഡടി


അടുത്തത് തമിഴ്നാട് ചെക്ക് പോസ്റ്റ്

അവിടം വിട്ടാൽ

ഷോളയാർ ഡാം മുൻവശം

ഡാം മുകൾ വശം

അവിടെ നിന്ന് വാൽപ്പാറ വരെ ഡാം റിയർവോയറിന്റെ സൈഡിലൂടെ യാത്ര കിടിലൻ


ഇതി വാൽപ്പാറ

ടൗൺ

സമൃമില്ലാത്തത് കൊണ്ട്

നല്ലമുടി പൂഞ്ചോല

വൃ പോയിന്റ്

കൂളംഗൾ റിവർ

നിരാർ ഡാം

ബാലാജി ടെബിൾ

ഒഴിവാക്കി യാത്ര തുടരുക


40 ഹെയർ പിൻ യാത്ര തുടംഗി

ടീ ബ്രേക്ക് ഗാർഡൻ

ഷൂട്ടിംഗ് വൃപോയിന്റ്

ആളിയാർ ഡാം വൃ


കരടി ബംഗ്ലാവ് യാത്ര ഒഴിവാക്കാം


വീണ്ടും താഴേക്ക്

ആളിയാർ ഡാം

ഉച്ചയൂണ് അവിടെ നിന്ന്


ഡാം കണ്ട് മുന്നോട്ട് 200 മീറ്റർ

ഡാമിലെ വെള്ളം റോഡ് കടന്ന് പോകുന്നു

അതിന്റെ സൈഡിലൂടെ നടന്ന് പോയാൽ 

ചെക്ക് ഡാം ആസ്വദിക്കാം


അവിടുന്ന് മുന്നോട്ട് പോയാൽ

അടുത്ത ലൈഫ്റ്റ് നേരെ

പറബിക്കുളം റൂട്ടിൽ പോകുക

സേതുമടൈ വരെ അവിടെ നിന്ന് റൈറ്റ് നേരെ ഗോപാലപുരംചെക്ക് പോസ്റ്റ് വഴി ഇതിനിടയിൽ പുളിമരംഗളുടെ നല്ല ഭംഗിയുള്ള റോഡ് അതിന് മുൻപ് തെംഗും തോപ്പ് ബോർഡർ വന്നാൽ തിരക്കായി റോഡിൽ

പിന്നീട് നെന്മാറ സന്ധൃയോടെ അവിടം പാസ് ചെയ്യുക

വടക്കാഞ്ചേരി തൃശൂർ

നൈറ്റ് ഫുഡ്

9.30 മണിയോടെ വീടെത്താം

എന്റെ 3 പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്

അതിലുണ്ട് ഈ പറഞ്ഞ ഫോട്ടോസെല്ലാം അത് കണ്ട് പോയാൽ ആസ്വദിക്കാൻ എളുപ്പമാ കൂടാതെ മഴ യാത്ര കിടിലനാ വാൽപ്പാറ റൂട്ടിൽ


ഹാപ്പി ജേർണി👍👍👍


ഫാമിലി ആയി ഇറങ്ങുമ്പോൾ അതിരാവിലെ ഇറങ്ങാൻ അല്പം ബുദ്ധിമുട്ടാണ്....

ഒരു 6 or 6:30 ഇറങ്ങിയാൽ.. നല്ലത്...റീലാക്സിഡ് ഡ്രൈവിങ്ങിൽ മാക്സിമം ഒരു 1 hr ഇൽ അതിരപ്പിള്ളി എത്താം... അവിടെ ബ്രേക്ഫാസ്റ് കഴിക്കാം..... 8 മണിക്ക് അതിരപ്പിള്ളി എൻട്രി ഓപ്പൺ ആകും... അവിടെ ടിക്കറ്റ് എടുത്ത് ഒരു 1 hr കാണാം.... ഒരു 9:30 വീണ്ടും യാത്ര തുടരുക... റീലാക്സിഡ് ഡ്രൈവ് ഒരു 1 pm മലക്കപ്പാറ എത്തി.. Lunch കഴിക്കുക...1:45 pm വീണ്ടും യാത്ര തുടരുക...ഒരു 3:30 അകൗമ്പോഴേക്കും ആളിയാർ ഡാമിന്റെ aduthetham....അവിടെ നിന്നും കോയമ്പത്തൂർ aadiyogi ഇഷ temple പോകാം ഒരു 6 മണിയോടെ എത്തും..7 മണിക്ക് ലൈറ്റ് ഷോ കണ്ടു തൃശ്ശൂരിലെ മടങ്ങാം...


അല്ലെങ്കിൽ ആളിയാർ നിന്നും കുറച്ചൂടെ മുന്നോട്ട് പോയി ഗോവിന്ദപുരം check പോസ്റ്റ്‌ വഴി വടക്കാഞ്ചേരി തൃശൂർ 6:30 to 7 ആകുമ്പോൾ എത്താം...

😍😍😍😍😍

KP Vinodan ക്ലാസ്സ് 1 വിഭാഗത്തില് പെടുന്ന റൂമിന് 600 രൂപ സാധാ പൗരനും കൺസഷൻ വരുമ്പോൾ സര്ക്കാര് ജീവനക്കാർക്ക് അത് 300 രൂപ ആണ്.

ഇനി ഉയർന്ന ഗസറ്റഡ് ഓഫീസർ ആയവർക്ക് 300 ഇലും താഴ്ന്ന റേറ്റ് ആയിരിക്കും.അത് ഓൺലൈൻ ചെയ്യുമ്പോൾ കമ്പ്യൂട്ടർ ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യും.


യേസ്പൊതുജനങ്ങൾക്ക് ആയി ഉള്ള PWD റെസ്റ്റ് ഹൗസ് (താമസ സൗകര്യം)ആയി ബന്ധപ്പെട്ട സംശയ നിവാരണ പോസ്റ്റ്.

ചോദ്യം 1

റൂമിലെ സൗകര്യങ്ങൾ വിശദീകരിക്കാമോ?

ഡബിൾ റൂം നോൺ A/C ആണ്

രണ്ടു പേർക്ക് സുഖമായി താമസിക്കാം.

ക്ലാസ്സ് 1 ൽ വരുന്ന റൂം ആണേൽ 600 രൂപയും ക്ലാസ്സ് 2 വിഭാഗത്തില് ആണേൽ 400 രൂപയും ആണ്.

A/C റേറ്റ്

ക്ലാസ്സ് 1 1000/-

ക്ലാസ്സ് 2 750/-

പരമാവധി 3 പേര് ഒരു റൂമിൽ

3 പേര് ആണേൽ അഡീഷണൽ ബെഡ് നു 150 രൂപ അധികം ആവും

( കുട്ടികൾക്ക് ബാധകം അല്ല). കുളിക്കാൻ ചൂട് വെള്ള സൗകര്യം ബാത്ത്റൂമിൽ ലഭ്യമാണ്.

റൂമിൻ്റെ ഫോട്ടോ പോസ്റ്റിൻ്റെ കൂടെ അറ്റാച്ച് ചെയ്യുന്നു.

ചോദ്യം 2

വിരമിച്ച സര്ക്കാര് ഉദ്യോഗസ്ഥർക്ക് റൂം കിട്ടുമോ?

കിട്ടും.

ഓൺലൈൻ ബുക്കിങ് ചെയ്യുന്ന സമയത്ത് പെൻഷൻ പാസ്സ് ബുക്കിൻ്റെ ഫ്രണ്ട് പേജ് അല്ലേൽ പെൻഷൻ ഐഡി കാർഡ് ഫോട്ടോ എടുത്ത് upload ചെയ്യുക. കൺസെഷൻ ലഭിക്കും.

ചോദ്യം 3

സ്റ്റെപ് കേറാൻ ബുദ്ധിമുട്ട് ഉള്ള പ്രായം ചെന്നവർക്ക് റൂം ഗ്രൗണ്ട് ഫ്ളോർ കിട്ടുമോ?

റൂം ലഭ്യാകുന്നത് അനുസരിച്ച് അലോട്ട് ചെയ്തു കൊടുക്കപെടും,അല്ലെങ്കിൽ റൂം ബുക്ക് ചെയ്തു കഴിഞ്ഞിട്ട് റസ്റ്റ് ഹൗസിൽ വിളിച്ച് പറഞ്ഞാലും റൂം അന്നത്തെ ദിവസം ഇട്ടേക്കുന്നത് ആണ്.

ചോദ്യം 4

പരമാവധി എത്ര ദിവസം വരെ റൂം ബുക്ക് ചെയ്യാൻ കഴിയും? അത് കഴിഞ്ഞും റൂം വേണമെങ്കിൽ കിട്ടുമോ?

ഒരു റൂം പരമാവധി 3 ദിവസം മാത്രമേ കിട്ടുകയള്ളൂ എന്നാല് അത് കഴിഞ്ഞ് റൂം വേണമെങ്കിൽ അവിടെ ഉള്ള റിസപ്ഷൻ കൗണ്ടറിൽ പറയുക,മറ്റു ബുക്കിംഗ് അന്നെ ദിവസം ഇല്ല എങ്കിൽ റൂം അനുവദിച്ച് കിട്ടും.റൂം വാടക അവിടെ കൊടുത്താൽ മതി.(പരമാവധി 1 ദിവസം)

കൂടുതൽ ദിവസം വേണമെങ്കിൽ വീണ്ടും ഓൺലൈൻ ബുക്കിംഗ് ചെയ്യുക. അന്നേ ദിവസം റൂം വേറെ ബുക്കിംഗ് ഇല്ല എങ്കിൽ ലഭിക്കുന്നത് ആണ്.

ചോദ്യം 5

ഓൺലൈൻ ബുക്കിംഗ് നടത്തി പൈസ കട്ട് ആയി,പക്ഷേ റൂം ബുക്ക് ആയില്ല

എന്ത് ചെയ്യും?.

റൂം ബുക്കിംഗ് ആവാതെ പൈസ അക്കൗണ്ടില് നിന്ന് കട്ട് ആയിട്ടുണ്ട് എങ്കിൽ കൺട്രോൾ റൂം വിളിക്കുക,അവിടെ നിന്ന് ബുക്കിംഗ് ആക്കി തരുന്നത് ആണ്

നമ്പർ താഴെ കൊടുക്കുന്നു

Centralised Control Room

PWD ONLINE REST HOUSE BOOKING

0471-2996946,0471-2997946,0471-2998946

ചോദ്യം 6

ബുക്ക് ചെയ്യാൻ ഉള്ള വെബ്സൈറ്റ് ഏതാണ്?

https://resthouse.pwd.kerala.gov.in

ചോദ്യം 7

കേരളാ സര്ക്കാര് ഉദ്യോഗസ്ഥർക്ക് മാത്രം ആണോ കൺസഷൻ ലഭിക്കുക?

അല്ല കേന്ദ്ര - കേരള രണ്ടു മേഖലയിൽ ഉള്ളവർക്കും ഉണ്ട്.

 മറ്റു വസ്തുതകൾ:

1.നിങ്ങൾക്ക് സമയത്ത് എത്താൻ കഴിയില്ല

താമസിച്ച് മാത്രമേ ചെക്ക് ഇൻ ചെയ്യാൻ പറ്റുകയുള്ളു എങ്കിൽ റെസ്റ്റ് ഹൗസിൽ വിളിച്ച് പറഞ്ഞാലും മതി ആകും.

ബുക്കിംഗ് ചെയ്യുമ്പോൾ കിട്ടുന്ന PDF രൂപത്തിൽ ഉള്ള receipt ഇല് അതത് റസ്റ്റ് ഹൗസ് നമ്പർ ഉണ്ടായിരിക്കുന്നത് ആണ്.

2.കുടി വെള്ള സൗകര്യം റെസ്റ്റ് ഹൗസിൽ ഇല്ല.വെള്ളം കരുതണം. അത് പോലെ മറ്റു ഹോട്ടൽ പോലെ കുളിക്കാൻ സോപ്പ്, ടവ്വൽ, മൂടാൻ ഷീറ്റ് ഇത് ഒന്നും ഉണ്ടായിരിക്കുന്നത് അല്ല.

3. റൂമിനെ കുറിച്ച് ഉള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾക്ക് അറിയിക്കാവുന്നത് ആണ്.

ബുക്കിംഗ് ചെയ്യുന്ന സമയത്ത് നിങൾ കൊടുക്കുന്ന ഇമെയില് ചെക്ക് ഔട്ട് ആയതിനു ശേഷം മെസ്സേജ് വരും.അതിൽ റൂമിൻ്റെ വൃത്തി, സ്റ്റാഫിൻ്റെ പെരുമാറ്റം എന്നിവ രേഖപ്പെടുത്താവുന്നതാണ്.

4.

ചെക്ക് ഇൻ സമയം 12 pm

ചെക്ക് ഔട്ട് സമയം 11 am

ഇപ്പൊ ചെക്ക് ഔട്ട് സമയം കഴിഞ്ഞ് കുറച്ച് മണിക്കൂർ കൂടി നിങ്ങൾക്ക് വേണം എങ്കിൽ

ഉച്ചയ്ക്ക് 2 മണി വരെ ഓരോ മണിക്കൂറിന് 80 രൂപ വെച്ച് ഈടാക്കുന്നത് ആണ്.

അത് കഴിഞ്ഞ് പോയാൽ ആ ദിവസത്തെ മുഴുവൻ വാടക ഈടാക്കും.

ഈ പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇനിയും എന്തേലും ഉണ്ടെങ്കിൽ  താഴെ കമൻ്റ് ഇട്ടാൽ മറുപടി തരുന്നത് ആണ്. 

THANK YOU

ARUN

😍😄😄😄🤔🤔



8281851089.....Jeep.safari

എറണാകുളം നിന്ന് 5.00 മണിക്ക് പുറപ്പെടുക

മൂവാറ്റുപുഴ

തൊടുപുഴ

കാഞ്ഞാർ

റൈറ്റ്

1. എസ് വളവ്

2. പുള്ളിക്കാനം

വഴി 

3. വാഗമൺ ലേക്ക്

4. 9.30 ന് ഫുഡ്ഡടി 1❤️vagamon road side hotel

5. മൊട്ടക്കുന്ന്

6. പാലൊഴുകും പാറ വാട്ടർ ഫാൽ

തിരികെ

7. പൈൻ ഫോറസ്റ്റ് ബോട്ടം

തിരികെ മൊട്ടിന്റെ വന്ന് റൈറ്റ് നേരത്തെ പോയ ഹോട്ടലിൽ ഫുഡ് കഴിച്ച് ഏലപ്പാറ റൂട്ടിൽ

8. തംഗൽപാറ

9. പൈൻ ഫോറസ്റ്റ് ടോപ്പ്

10. സൂയിസൈഡ് പോയിന്റ്

£ ഗ്ലാസ് ബ്രിഡ്ജ് അഡ്വെൻചർ പാർക്ക്

തിരികെ നേരെ വാഗമൺ വന്ന് ലെഫ്റ്റ്

ഈരാറ്റുപേട്ട റൂട്ടിലൂടെ

11. കുരുശുപാറ സമയമുണ്ടേൽ കയറുക

12. കീരിക്കാട് വയ പോയിന്റ് സൂര്യാസ്തമയം

കണ്ട് തീക്കോയി ഈരാറ്റുപേട്ട

പാലാ

തൊടുപുഴ മൂവാറ്റുപുഴ വഴി മടക്കം 9.30 മണിയോടെ എറണാകുളം പിടിക്കാം


കൂടെ എന്റെ യാത്രയുടെ ലിംഗ്

ഈ പറഞ്ഞ പോയിന്റ് എല്ലാം അതിലുണ്ട്


#വാഗമൺ_ഫാമിലി_ട്രിപ്പ് 

2019 april 15


https://m.facebook.com/groups/785863974804742?view=permalink&id=2319236134800844



*കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ*കാസർകോട് എത്തുമ്പോൾ വിളിക്കൂ - 8848506637

1. മാഹി മലയാള കലാ ഗ്രാമം 

2. തലശ്ശേരി കോട്ട

3. ഗുണ്ടർട്ട് ബംഗ്ലാവ്

4. മുഴപ്പിലങ്ങാട് ബീച്ച്

5. ഫ്ലോട്ടിങ് ബ്രിഡ്ജ്

6. കണ്ണൂർ കോട്ട

7. അറയ്ക്കൽ മ്യൂസിയം 

8. പയ്യാമ്പലം ബീച്ച്

9. അഴീക്കൽ ചാൽ ബീച്ച് 

10. ലൈറ്റ് ഹൗസ്

11. സിൽക്ക് 

12. ഫോക് ലോർ അക്കാഡമി

15.  പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് 

16. പറശ്ശിനി ക്ഷേത്രം 

17. പറശ്ശിനി - മാട്ടൂൽ ബോട്ട് യാത്ര 

18. മാട്ടൂൽ പെറ്റ് സ്റ്റേഷൻ 

19. വയലപ്ര കായൽ പാർക്ക് 

20. ചൂട്ടാട് ബീച്ച് 

21. എട്ടിക്കുളം ബീച്ച്

22.  മാടായിപ്പാറ

23.  പാലക്കയം തട്ട്

 24. വൈതൽ മല 

25. ഏഴരക്കുണ്ട് വെള്ളച്ചാട്ടം 

26.  കാഞ്ഞിരക്കൊല്ലി ശശിപ്പാറ 

27. അളകാപുരി വെള്ളച്ചാട്ടം


കാസർഗോഡ് ജില്ലയിലെ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങൾ 


Kasaragod tourist spot

    Also Known  (The Land of God )

 


1. Taj bekal and spa ksd

2. Malabar water sport west Thalangara

3. Maippady palace kasargod

5. Kasargod beach

6. Kasargod Light house. 

7. Kasargod old Harbour (Thalangara)

8. Kasargod New harbour (kasaba south)

9. Municipal park ksd (west thalangara )

10. Sea view park. Kasargod

11. Casrod cafe 4th mile ksd

12. Bekal fort (The largest and oldest fort in kerala. One of the main tourist sport in india) 

13. Kappil beach ksd

14. Ranipuram hill station  ( Ooty of kerala)

15. Redmoon beach bekal 

16. Oyester opera 

17. Pallikara beach. 

18. Nalanda resort nileswaram. 

19. Bekal taj resort. 

20. Malabar ocean and spa ksd 

21. Cheroor thookpalam. 

22. Chandrigiri fort.

23. aarikkady fort. 

24. Povval fort. 

25. Cheraingai beach. 

26. Chembarikka beach

27. .Ranipuram. 

28. Hosdurgh fort. 

29. Nileswaram house boat. 

30. Nileswar palace

31. Valiyaparamba back water. 

32. Posadi gumpe hilll station 

33. Azhithala beach

34. Iman resort mogral ksd

35. .Edakkanam watter falls

36. Jothlag water falls

37. Kammadam sacred grove ksd

38. Kareem forest

39. Konnakkad water falls

40. Kottanjeri hill station 

41. Malik Dheenar masjid Kasargod ( one of the old masjid in india) 

42. Madhur temple 

43. Malom  ( The coorg of kerala )

44. Maruthom hills

45. Ottemalam falls

46. Palakolli falls Ksd

47. Tejaswini River Rafting 

48. Thaikadapuram beach

49. Edayalakkad (monkey forests)

50. Ananthapuram lake temple (with babiya)

51. Thayeni koomban hills

52. Thenvarikallu falls

53. Thonikadav falls

54. Thinganppara view point

55. Veeramala hills

56. Parappa wildlife sanctuary.     

57.  Manajmpothikunnu 

58. Maniyampara dam     

59. Shiriya bericanz beach   

60. Uppala musoodi Harbour

61. Koppal

62.Kappil kodi beach

 (ksd Dist tourism department)


““““““““““““““”$$$$$$$$$





ചിമ്മിനി വഴി  അതിരപ്പിള്ളിയിലേക്കൊരു  കാട്ടുവഴി

14 Oct 2024 kishorlal76@gmail.com @9846890242


ഒക്ടോബർ പതിനൊന്നിന് പൊതുഅവധി ! സർക്കാർ ഒരു അവധിദിനം എക്സ്ട്രാ തന്നിട്ട് എവിടേക്കെങ്കിലും ഒരു യാത്ര പോകാതിരുന്നാൽ സർക്കാരിന് എന്ത് തോന്നും .ന്നു ചിന്തിച്ചിരുന്നു സമയം ഒമ്പതുമണി ആയതു അറിഞ്ഞില്ല.എവിടേക്കെന്ന  മുൻനിശ്ചയത്തിനു മുമ്പേ ഫാമിലിയെയും പെറുക്കികൂട്ടി  പുറത്തിറങ്ങി .ഇല്ലേൽ ഇനിയും കാലം വൈകി  ഉരുളുമെന്നു മനസ്സിലായി .

  തൃശൂർ ഭാഗം സെലക്ട് ചെയ്തു. യാത്രക്കിടെ പിന്നെ ഫാമിലി എത്താത്ത ചിമ്മിനി മലയോരം തന്നെ ലക്ഷ്യം വെച്ചു . ആറു  മാസത്തിലൊരിക്കൽ പോലും ടോൾ ബൂത്ത്‌ കാണാത്ത എന്റെ കാറിനെ  ആ കയം അങ്ങനെ കാണിക്കേണ്ടെന്നു ഉറപ്പിച്ചു . ട്രിപ്സ്‌4 യു കൂട്ടായ്മയിലെ ടോൾ   വിരോധിയായ കൂട്ടുകാരനെ വിളിച്ച്  ജി മേപ്പിൽ റൂട്ട് ഫിക്സ് ചെയ്തു .  ടോളിന് മുൻപ് ഇടത്തോട്ട് തൃക്കൂർ  വഴി പുലിക്കണ്ണി  അവിടന്ന് നേരെ പാലപ്പിള്ളി വഴി ചിമ്മിനി. നല്ല അടിപൊളി വഴി !ചിമ്മിനിയുടെ മൂന്നാർ താഴ്വരയെന്ന വിളിപ്പേരുള്ള മലയോരത്തിന്റെ  കാഴ്‌ച  പ്രതീക്ഷിച്ചപോലെ എല്ലാവരെയും ഒന്ന് ഞെട്ടിച്ചു 


എൻട്രി ഫീ  നാല്പതാക്കിയെങ്കിലും  കാറിനു 55  ആക്കി കുറച്ചതിൽ സമാധാനിച്ചു. അവിടെ നല്ല വെയിൽ ഉണ്ടായിരുന്നെങ്കിലും ഡാമിന്റെ മുകളിലൂടെ കുട്ടവഞ്ചിയാത്ര ലക്ഷ്യമാക്കി ഞങ്ങൾ നടന്നു . സൈക്കിൾ സവാരി തല്ക്കാലം നിർത്തിയിരുന്നു .ട്രെക്കിങ്ങ്  നാലു പേർക്ക് 800 രൂപയോളം വരും .കുട്ട വഞ്ചിയാണ്  ഇക്കോണമിയായി തോന്നിയത്.   ഫാമിലി നാലു പേർ .ഇരുപത് മിനിട്ട് യാത്ര 400 രൂപ . കഴിഞ്ഞ തവണത്തെ  ട്രിപ്സ്‌4യു ചിമ്മിനി യാത്രയിൽ ട്രെക്കിങ്ങ് നടത്തിയതിനാൽ കുട്ടവഞ്ചി യാത്ര എക്സ്‌പീരിയൻസ് ചെയ്തിരുന്നുമില്ല . മൺസൂൺ മഴ കിട്ടിയി രുന്നതിനാൽ ഡാമിൽ  മീഡിയം ലെവൽ വെള്ളം ഉണ്ടായിരുന്നു .  മറുകരയിൽ ഇടത് ഭാഗത്ത് മംഗലംഡാം മലയുടെ മറുഭാഗം തുഴച്ചിലുകാരനായ ആ സുഹൃത്ത് ചൂണ്ടികാട്ടിതന്നു . അതിന്റെ തുടർമലനിരയിൽ  ഉച്ചവെയിലിലും  നീലിമ വിടാത്ത പറമ്പിക്കുളത്തിന്റെ മലകൾ . പറമ്പികുളം  മലയിൽ നിന്നാണ് ഇവിടെ ഇടക്ക്പുലിയും കരടിയുമൊക്കെ എത്തുന്നതത്രെ !നേരെ കാണുന്നത്അ തിരപ്പിള്ളി ,ഷോളയാർ  മലനിരകൾ... യാത്രക്കിടെ തിരിഞ്ഞു നോക്കുമ്പോഴാണ് ചിമ്മിനിയുടെ കാവൽക്കാരനായി നിൽക്കുന്ന വലിയ വര മലയും ചെറിയ വരമലയും കാണുന്നത്.



അതിരപ്പിള്ളി മലകളുടെ അടിവാരം വരെ നീണ്ടുകിടക്കുന്ന ചിമ്മിനി തടാകത്തിന്റെ ഒരരുകിലാണ് ആനകൾ പോരടിക്കുന്ന ആന പോര് എന്ന ഏഷ്യയിലെ തന്നെ വിരളമായ സ്ഥലം.മുമ്പൊക്കെ  അവിടേക്കും മുള ചങ്ങാടയാത്രയും ട്രക്കിംഗും ഉണ്ടായിരുന്നു. പക്ഷേ അപകടം കാരണം വർഷങ്ങൾക്ക് മുമ്പേ അത് നിർത്തി.ആ അസുലഭ യാത്ര ചെയ്ത എന്റെ ഒരു ട്രിപ്സ് 4 യു  സുഹൃത്ത് ആ സാഹസിക യാത്രയെ കുറിച്ച് എപ്പോഴും പറഞ്ഞു കൊതിപ്പിക്കാറുണ്ട് .  തണുത്ത കാറ്റ് കാരണം വെയിലിന് ചൂട് തോന്നിയില്ല .  വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പഴയ മുളചങ്ങാടത്തിന്റെ ശേഷിപ്പിനു മുന്നിലെത്തിയപ്പോ "കറക്കുകയല്ലേ" ന്നായി തുഴച്ചില്കാരന്റെ ചോദ്യം .  കുട്ടവഞ്ചിയുടെ വേഗത്തിലുള്ള 360 ഡി ഗ്രി തിരിച്ചിൽ ! ഗാനമേളക്കൊടുവിലെ ചെയിൻ സോങ് പോലെ പിള്ളേരും നന്നായി ആസ്വദിച്ചു . കരക്കെത്തിയ ഞങ്ങൾ കൊണ്ടുവന്ന ഉച്ച ഭക്ഷണം വഴിയോരത്തു വെച്ച് കഴിച്ച്  തിരികെയുള്ള അതിരപ്പിള്ളി യാത്ര ആരംഭിച്ചു . 


പാലപ്പിള്ളിയിൽ നിന്നും ചൊക്കന വഴി അതിരപ്പിള്ളി.കുറെ നാളായി ഗൂഗിൾ മാപ്പിൽ മാത്രംകണ്ടിരുന്ന വഴിയും പച്ചപ്പും ഇപ്പൊ കൺ മുന്നിലുണ്ട്.സമയക്കുറവ് ഉണ്ടെങ്കിലും അങ്ങ് വെച്ചടിച്ചു.ഹാരിസന്റെയും കുണ്ടായിയുടേയും  റബ്ബർ സ്റ്റേറ്റുകൾക്കിടയിലൂടെ ടയറുകൾ ഒരു പ്രതിഷേധവും ഇല്ലാതെ നീങ്ങി.  ചെറുതെങ്കിലും കുന്നംകുളം തൃശൂർ റോഡിലെ പൊട്ടിപൊളിയാത്ത റോഡിനേക്കാൾ കേമൻ റോഡ്. ഇടതുപറ്റി മുപ്ലി പുഴ ഒപ്പമുണ്ട് കൂട്ടിന്  .ചൊക്കനക്കു മുമ്പേ നിരവധി തൂക്കുപാലങ്ങൾ ഉണ്ടെങ്കിലും  ഒന്നു മാത്രമാണ് റോഡരികെ ഉള്ളത്. ആനവളവിൽ  ആനകളുടെ മണമല്ലാതെ ഒന്നുപോലും കാണാവെട്ടത്തു വന്നില്ല  . സമയക്കുറവ്കാരണം ഉള്ളിലെ പല നല്ല സ്ഥലങ്ങളും എക്‌സ്‌പ്ലോർ ചെയ്യാതെ  ഞങ്ങൾ വെള്ളിക്കുളങ്ങര എത്തി.അപ്പോഴേക്കും സമയം ഒരുപാടു വൈകിയിരുന്നു.  കോർമല ,ചായ്പൻകുഴി ,പച്ചക്കാട് അതിരപ്പിള്ളി .. എല്ലാം,..എല്ലാം മങ്ങിത്തുടങ്ങിയിരുന്നു  

ഒടുവിൽ വെള്ളിക്കുളങ്ങരയിൽ നിന്ന്  വലത്തോട്ട് തിരിഞ്ഞു സ്വപ്നയാത്ര മാറ്റിവെച്ച്ഹൈവേയിലേക്ക് ..വെള്ളിക്കുളങ്ങര കൊടകര റോഡ് ആണോ കുന്നംകുളം തൃശൂർ റോഡ് ആണോ കേമൻ എന്നറിയാനുള്ള   യാത്ര  . വീണ്ടും മനസ്സിനെ ഒരുക്കുകയാണ്ബാക്കിവെച്ച കോർമല  അതിരപ്പിള്ളി യാത്ര  പൂർത്തിയാക്കാൻ  ....